ജിആർഎസ്ഇ ഇന്ന് 3465.50 രൂപ എന്ന പുതിയ ഉയർന്ന വില രേഖപ്പെടുത്തി. കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ 168 ശതമാനമാണ് ജിആർഎസ്ഇയുടെ ഓഹരി വില ഉയർന്നത്.
136 രൂപ വരെ ഓഹരി വില ഇടിഞ്ഞെങ്കിലും തുടര്‍ന്ന് അഞ്ച് ശതമാനം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ടിലെത്തി. 146.95 രൂപയാണ് നിലവിലുള്ള വില.
2025ൽ ഇതുവരെ 15 കമ്പനികളുടെ ഐപിഒകൾ ആണ് വിപണിയിൽ എത്തിയത്. കഴിഞ്ഞവർഷം സമാന കാലയളവിൽ 29 ഐപിഒകൾ നടന്നിരുന്നു.
എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ് അപ്പർ ലയർ എൻബിഎഫ്സി ആയതിനാൽ റിസർവ് ബാങ്കിന്റെ ചട്ടമനുസരിച്ച് ഈ വർഷം സെപ്റ്റംബറിനുള്ളിൽ ലിസ്റ്റ് ചെയ്യേണ്ടതുണ്ട്.
1701 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 2148 ഓഹരികളുടെ വില ഇടിഞ്ഞു. 134 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.
നിഫ്റ്റി ഇപ്പോഴും അക്കാലത്തെയും ഉയർന്ന നിലവാരത്തിൽ നിന്ന് അഞ്ച് ശതമാനത്തിലേറെ താഴെ നിൽക്കുമ്പോഴാണ് നിഫ്റ്റി ബാങ്ക് സൂചിക പുതിയ ഉയരത്തിൽ എത്തിയത്.
എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്ന് 68 ശതമാനം താഴെയായാണ് ഇപ്പോള്‍ ഓല ഇലക്ട്രിക് മൊബിലിറ്റി ഓഹരി വ്യാപാരം ചെയ്യുന്നത്.
11 ശതമാനമാണ് പ്രോസ്റ്റാം ഇന്‍ഫോ സിസ്റ്റംസിന്റെ ഐപിഒയ്ക്ക് ഗ്രേ മാര്‍ക്കറ്റിലുണ്ടായിരുന്ന പ്രീമിയം. എന്നാല്‍ ഇതിനേക്കാള്‍ ഉയര്‍ന്ന ലിസ്റ്റിംഗ് നേട്ടം കൈവരിക്കാന്‍ സാധിച്ചു.
ഈ വർഷം ഇതുവരെ 36 ശതമാനം ഇടിവാണ് സ്വിഗ്ഗിയുടെ ഓഹരി വിലയിൽ ഉണ്ടായത്. അതേസമയം കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വില 14 ശതമാനം ഉയർന്നു.
ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ വൊഡാഫോണ്‍ ഐഡിയ 7166.1 കോടി രൂപ നഷ്ടമാണ് നേരിട്ടത്. മുന്‍വര്‍ഷം സമാന കാലയളവില്‍ 7674.59 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം.
വിലയിലെ അസാധാരണമായ ചാഞ്ചാട്ടം നമ്മുടെ വൈദ്യുതി ഉല്‍പ്പാദനവും പ്രസരണവും വിതരണവും ഉള്‍പ്പെട്ട സംവിധാനം നേരിടുന്ന ആഴമേറിയ വെല്ലുവിളികളെയാണ് തുറന്നുകാട്ടുന്നത്.
ഡോളറിന്റെ ആധിപത്യം ദുര്‍ബലമാകുന്ന സാഹചര്യത്തിലേക്ക് എത്തിക്കാവുന്ന ഒന്നിലേറെ ഘടകങ്ങളാണ് നിലനില്‍ക്കുന്നത്.