സെന്‍സെക്‌സ് 849 പോയിന്റ് ഉയർന്ന് 80,786ലും നിഫ്‌റ്റി 255 പോയിന്റ് നഷ്ടത്തോടെ 24,712ലും വ്യാപാരം അവസാനിപ്പിച്ചു. 1167 ഓഹരികളുടെ വില ഉയർന്നപ്പോൾ 2751 ഓഹരികളുടെ വിലയിടിഞ്ഞു.
252 രൂപ ഇഷ്യു വിലയുള്ള ശ്രീജി ഷിപ്പിംഗ് ഗ്ലോബല്‍ ലിമിറ്റഡിന്റെ ഓഹരികള്‍ ഇന്ന് ബിഎസ്ഇയിൽ 270 രൂപയിലും എൻഎസ്ഇയിൽ 271.85 രൂപയിലും ആണ് ലിസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 19 മുതല്‍ 21 വരെ നടന്ന ഈ ഐപിഒയ്‌ക്ക് വളരെ മികച്ച പ്രതികരണമാണ് നിക്ഷേപകരില്‍ നിന്നും ലഭിച്ചത്. 95 .69 മടങ്ങാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്.
332 രൂപ ഇഷ്യു വിലയുള്ള വിക്രം സോളാര്‍ ലിമിറ്റഡിന്റെ ഓഹരികള്‍ ഇന്ന് ബിഎസ്ഇയിൽ 340 രൂപയിലും എൻഎസ്ഇയിൽ 338 രൂപയിലും ആണ് ലിസ്റ്റ് ചെയ്തത്.
ഈ വര്‍ഷം ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏകദേശം 1.25 ലക്ഷം കോടി രൂപയുടെ വില്‍പ്പനയാണ് നടത്തിയത്.
സെന്‍സെക്‌സ് 329 പോയിന്റ് ഉയർന്ന് 81,635ലും നിഫ്‌റ്റി 97 പോയിന്റ് നേട്ടത്തോടെ 24,967ലും വ്യാപാരം അവസാനിപ്പിച്ചു.
120-126 രൂപയാണ് ഇഷ്യു വില. 119 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. സെപ്‌റ്റംബര്‍ 8ന് ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ് ചെയ്യും.
കഴിഞ്ഞ ഒരു വർഷത്തിനിടെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 4000 കോടി ഡോളറാണ് ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ചത്.
സെന്‍സെക്‌സ് 693 പോയിന്റ് ഇടിഞ്ഞ് 81,306ലും നിഫ്‌റ്റി 213 പോയിന്റ് നഷ്ടത്തോടെ 24,870ലും വ്യാപാരം അവസാനിപ്പിച്ചു.1693 ഓഹരികളുടെ വില ഉയർന്നപ്പോൾ 2208 ഓഹരികളുടെ വിലയിടിഞ്ഞു.
2025ൽ ഇതുവരെ ടാറ്റാ ഗ്രൂപ്പിൻ്റെ വിപണി മൂല്യം 15 ശതമാനമാണ് ഇടിഞ്ഞത്. 2024 അവസാനം 31.10 ലക്ഷം കോടി രൂപയായിരുന്ന വിപണി മൂല്യം 26.56 ലക്ഷം കോടി രൂപയായി കുറഞ്ഞു.
വായ്‌പയെടുത്തയാളുടെ മരണം മൂലം വായ്‌പാ തിരിച്ചടവ് മുടങ്ങാതിരിക്കാനുള്ള മാര്‍ഗം ടേം ഇന്‍ഷുറന്‍സ് പോളിസിയാണ്.
ഓഗസ്റ്റ് 19 മുതല്‍ 21 വരെ നടന്ന ഈ ഐപിഒയ്‌ക്ക് മികച്ച പ്രതികരണമാണ് നിക്ഷേപകരില്‍ നിന്നും ലഭിച്ചത്. 56.42 മടങ്ങാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്.
യുഎസ്, ചൈനീസ് വിപണികള്‍ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടറ്റങ്ങളിലാണ് കിടക്കുന്നത്. ആദ്യത്തേത് വളരെ ചെലവേറിയ നിലയിലാണെങ്കില്‍ രണ്ടാമത്തേത് ചെലവ് കുറഞ്ഞ നിലയിലാണ്.
സ്വിസ് ഗോള്‍ഡ് ബാറുകള്‍ക്ക് 39 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറിയെങ്കിലും സ്വര്‍ണത്തിന് മൂക്കുകയറിടുക എന്ന ലക്ഷ്യം തന്റെ അജണ്ടയിലുണ്ടെന്ന് ട്രംപ് സൂചന നല്‍കി കഴിഞ്ഞു.