നിഫ്റ്റിയിലെ 50 ഓഹരികളില്‍ 43ഉം നഷ്ടം രേഖപ്പെടുത്തി. ഫാര്‍മ ഒഴികെ എല്ലാ മേഖലാ സൂചികകളും ഇന്ന് ഇടിവ് നേരിട്ടു.
പശ്ചിമേഷ്യയിലെ സമാധാന ചര്‍ച്ചകളിലെ പുരോഗതി സപ്ലൈയിലെ തടസം നീങ്ങുമെന്ന പ്രതീക്ഷ ഉയര്‍ത്തിയതിനെ തുടര്‍ന്ന് അലുമിനിയം വില മൂന്ന് മാസത്തെ താഴ്ന്ന നിലയിലെത്തി.
ഏറ്റവും വലിയ കൊറിയന്‍ കമ്പനികളായ എസ്കെ ഹൈനിക്സും സാംസങ് ഇലക്ട്രോണിക്സും 12 ശതമാനം വീതമാണ് ഇന്ന് ഇടിഞ്ഞത്.
ഡോ.റെഡ്ഢീസ് ലാബ്സ്, സിപ്ല, ലോറസ് ലാബ്സ് എന്നീ ഓഹരികള്‍ രണ്ട് ശതമാനത്തിലേറെ ഉയര്‍ന്നു.
നിഫ്റ്റി ഓഹരികളില്‍ സിപ്ല, ഡോ.റെഡ്ഢീസ് ലാബ്, ടെക് മഹീന്ദ്ര, റിലയന്‍സ് ഇന്റസ്ട്രീസ്, സണ്‍ ഫാര്‍മ എന്നിവ നേട്ടത്തില്‍ മുന്നില്‍ നിന്നു.
ബിഎസ്ഇയില്‍ റിലയന്‍സ് ഓഹരി 2.8 ശതമാനം നേട്ടത്തോടെ 1345 രൂപ വരെ ഉയര്‍ന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ജിയോ പ്ലാറ്റ്ഫോംസില്‍ 66.43 ശതമാനം ഓഹരി വിഹിതമാണുള്ളത്.
എന്‍എസ്ഇയില്‍ 2389.90 രൂപയാണ് കിര്ലോസ്കര് ഓയില്‍ എന്‍ജിന്‍സ് ഓഹരിയുടെ വില. ഇത് ഈ ഓഹരിയുടെ എക്കാലത്തെയും ഉയര്‍ന്ന വിലയാണ്.
ഇടക്കാല വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഇറാന് വീണ്ടും ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടതിനെ തുടര്‍ന്നാണ് ക്രൂഡ് ഓയില്‍ വിലയില്‍ വീണ്ടും വര്‍ധനയുണ്ടായത്.
20.37 കോടി ഓഹരികളാണ് വിറ്റഴിക്കുന്നത്. 13,000 കോടി രൂപയായിരിക്കും ഐപിഒ വഴി സമാഹരിക്കുന്നത്. അസറ്റ് മാനേജ്മെന്റ് മേഖലയില്‍ നിന്നുള്ള ഏറ്റവും വലിയ ഐപിഒ ആകും ഇത്.
സെന്‍സെക്സ് 607 പോയിന്റ് ഇടിഞ്ഞ് 76,802ലും നിഫ്റ്റി 155 പോയിന്റ് നഷ്ടത്തോടെ 24,013ലും വ്യാപാരം അവസാനിപ്പിച്ചു.
769-808 രൂപയാണ് ഇഷ്യു വില. 18 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ജൂലായ് ഒന്നിന് ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.
ഗ്രേ മാര്‍ക്കറ്റിലെ പ്രവണത കണക്കിലെടുക്കുമ്പോള്‍ ഈ ഐപിഒ ഉയര്‍ന്ന ലിസ്റ്റിംഗ് നേട്ടം നല്കാന് സാധ്യതയുണ്ട്.
നിഫ്റ്റിയിലും സെന്‍സെക്സിലും ദുര്‍ബലമായ പ്രകടനം കാഴ്ച വെക്കുന്ന രണ്ട് മേഖലകള്‍ക്കാണ് 50 ശതമാനം വെയിറ്റേജ് നല്‍കിയിരിക്കുന്നത്. ഇത് ഇന്ത്യന്‍ സൂചികകളുടെ മൊത്തം പ്രകടനം ദുര്‍ബലമാകാന്‍ കാരണമാകുന്നു.
എഐയുടെ ഏറ്റവും പ്രാഥമികമായ ടൂളുകള്‍ ഉപയോഗിക്കുന്നത് ചെലവേറിയ കാര്യമല്ല. എന്നാല്‍ തൊഴിലുകളില്‍ മനുഷ്യര്‍ക്ക് പകരം എഐ ഉപയോഗിക്കുമ്പോള്‍ അത് വളരെ ചെലവേറിയതാണ്.