95 രൂപ ഇഷ്യു വിലയുള്ള ഗരുഡ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എഞ്ചിനീയറിംഗ് 105 രൂപയിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. ലിസ്റ്റിംഗിനു ശേഷം ഓഹരി വില 109.70 രൂപ വരെ ഉയര്‍ന്നു.
എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ്, എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനി, പിവിആര്‍ ഇനോക്സ് തുടങ്ങിയ കമ്പനികളുടെ ജൂലായ്-സെപ്റ്റംബര്‍ ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം ഒക്ടോബര്‍ 15ന് പ്രഖ്യാപിക്കും.
ഓണ്‍ലൈന്‍ കമ്പനികളുടെ കടുത്ത മത്സരം മൂലമാണ് അവന്യു സൂപ്പര്മാര്ട്സിന് വരുമാനത്തിലും ലാഭത്തിലും പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാന്‍ കഴിയാതെ പോയത്.
ഈ വര്‍ഷം ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയത് 41,899 കോടി രൂപയുടെ അറ്റനിക്ഷേപമാണ്. അതേ സമയം സെപ്റ്റംബര്‍ അവസാനം ഇത് 1,00.245 കോടി രൂപയായിരുന്നു.
ഓഹരി വിപണിയുടെ ഗതിയെ സ്വാധീനിക്കാവുന്ന ഈയാഴ്ചയിലെ പ്രധാന സംഭവങ്ങളും പ്രഖ്യാപനങ്ങളും
കഴിഞ്ഞമാസം ഓഹരി വിപണികള്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപത്തില്‍ ഇടിവുണ്ടായി. സെന്‍സെക്സും നിഫ്റ്റിയും യഥാക്രമം 2.4 ശതമാനവും 2.3 ശതമാനവുമാണ് സെപ്റ്റംബറില്‍ ഉയര്‍ന്നത്.
തിങ്കളാഴ്ച വൈകുന്നേരം ഹ്യുണ്ടായിയുടെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം 30 രൂപയായിരുന്നു. ഇന്ന് അത് 45 രൂപയായി ഉയര്‍ന്നിട്ടുണ്ട്. അതേ സമയം ഈ പ്രീമിയം ഉയര്‍ന്ന ഇഷ്യു വിലയുടെ 2.30 ശതമാനം മാത്രമാണ്.
ഇന്നലെ 2745.05 രൂപയില്‍ ക്ലോസ് ചെയ്ത റിലയന്‍സ് ഇന്ന് 2713.80 രൂപ വരെ ഇടിഞ്ഞു. ജൂലായ് എട്ടിന് രേഖപ്പെടുത്തിയ 3217.6 രൂപയാണ് ഈ ഓഹരിയുടെ എക്കാലത്തെയും ഉയര്‍ന്ന വില.
ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും ബാക്കി 15 ശതമാനം സ്ഥാപന ഇതര നിക്ഷേപകര്‍ക്കുമായാണ് നീക്കിവച്ചിരിക്കുന്നത്.
ഒരു കമ്പനി ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ വിപണിയിലെ ആ കമ്പനിയുടെ ഓഹരികളുടെ ലഭ്യത കൂടാന്‍ വഴിയൊരുക്കും.
ലോക്ക്-ഇന്‍-പീരിയഡ് കഴിയുന്നതോടെ ചില ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദം ദൃശ്യമാകാറുണ്ട്. എന്നാല്‍ മികച്ച കമ്പനികളുടെ കാര്യത്തില്‍ ഇത്തരത്തിലുള്ള വില്‍പ്പന സമ്മര്‍ദം താല്‍ക്കാലികമായി മാത്രമേ നിലനില്‍ക്കാറുള്ളൂ.
എല്‍ഐസി, പേടിഎം തുടങ്ങിയവയുടെ മെഗാ ഐപിഒകള്‍ വിപണിയില്‍ ആരവം സൃഷ്ടിച്ചുകൊണ്ടാണ് എത്തിയതെങ്കിലും ലിസ്റ്റിംഗില്‍ നിക്ഷേപകര്‍ക്ക് നിരാശ പകരുകയാണ് ചെയ്തത്.
ഓര്‍ഡറുകള്‍ കൃത്യമായി നടപ്പിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ പദ്ധതികളില്‍ നിന്ന് ഭാവിയില്‍ കമ്പനിക്ക് ലഭിക്കാന്‍ പോകുന്ന ലാഭത്തെ കുറിച്ചുള്ള കണക്കുകൂട്ടല്‍ വെറുതെയാകും.
സെപ്റ്റംബറില്‍ 50,000 കോടിയില്‍ പരം രൂപയുടെ നിക്ഷേപം നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങളാണ് പൊടുന്നനെ കരടികളുടെ റോളിലേക്ക് മാറിയത്.