2025ൽ ഇതുവരെ ടാറ്റാ ഗ്രൂപ്പിൻ്റെ വിപണി മൂല്യം 15 ശതമാനമാണ് ഇടിഞ്ഞത്. 2024 അവസാനം 31.10 ലക്ഷം കോടി രൂപയായിരുന്ന വിപണി മൂല്യം 26.56 ലക്ഷം കോടി രൂപയായി കുറഞ്ഞു.
ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻ വ്യാപാരം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ തുടർച്ചയായാണ് സെബി പുതിയ നീക്കം നടത്തുന്നത്.
ഡോ. റെഡ്ഡീസ് ലാബ്, സിപ്ല, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, എസ്ബിഐ ലൈഫ് എന്നിവയാണ് ഇന്ന് ഉയർന്ന നേട്ടം ഉണ്ടാക്കിയ നിഫ്‌റ്റി ഓഹരികള്‍.
ഇന്ത്യയിലെ ഗ്രീൻ എനർജി രംഗത്ത് പുതിയ നിക്ഷേപങ്ങൾ വ്യാപകമായ തോതിൽ നടക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഐപിഒകൾ ഈ മേഖലയിൽ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജി എസ് ടി മന്ത്രി തല സമിതി ഹെൽത്ത്, ലൈഫ് ഇൻഷുറൻസ് പോളിസികളെ നികുതിയിൽ നിന്ന് ഒഴിവാക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചിട്ടുണ്ട്.
86-91 രൂപയാണ് ഇഷ്യു വില. 164 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. സെപ്‌റ്റംബര്‍ മൂന്നിന് ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ് ചെയ്യും.
ഓഗസ്റ്റ് 19 മുതൽ 21 വരെ നടന്ന ജെം അരോമാറ്റിക്‌സിൻ്റെ ഐപിഒക്ക് മികച്ച പ്രതികരണമാണ് നിക്ഷേപകരിൽ നിന്നും ഉണ്ടായത്. 30.45 മടങ്ങാണ് ഈ ഐപിഒ സബ്സ്ക്രൈബ് ചെയ്യപ്പെട്ടത്.
മ്യൂച്വല്‍ ഫണ്ടുകളുടെ മള്‍ട്ടി അസറ്റ് അലോക്കേഷന്‍ സ്‌കീമുകളും ഹൈബ്രിഡ് സ്‌കീമുകളും എക്‌സ്‌ചേഞ്ച് ട്രേഡഡ് കമ്മോഡിറ്റി ഡെറിവേറ്റീവുകളില്‍ നിക്ഷേപിക്കാറുണ്ട്.
രണ്ട് മൂവിംഗ് ആവറേജുകള്‍ തമ്മിലു ള്ള കോമ്പിനേഷന്‍ ആയാണ് എംഎസിഡിയെ വികസിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഓഹരിയുടെ ട്രെന്റ് വിലയിരുത്താന്‍ പ്രാപ്‌തമായ മൊമന്റം ഇന്റിക്കേറ്ററായി ഇത് പ്രവര്‍ത്തിക്കുന്നു.
ദീര്‍ഘകാല നിക്ഷേപം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ഒരു ഫണ്ടില്‍ തന്നെ അതി ദീര്‍ഘകാലത്തേക്ക് തുടരുക എന്നല്ല.
സ്വിസ് ഗോള്‍ഡ് ബാറുകള്‍ക്ക് 39 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറിയെങ്കിലും സ്വര്‍ണത്തിന് മൂക്കുകയറിടുക എന്ന ലക്ഷ്യം തന്റെ അജണ്ടയിലുണ്ടെന്ന് ട്രംപ് സൂചന നല്‍കി കഴിഞ്ഞു.
ട്രംപിന്റെ ആവശ്യങ്ങള്‍ക്ക് കീഴടങ്ങാന്‍ ഇന്ത്യ തയാറായാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം അത് ഒരു രാഷ്‌ട്രീയ ആത്മാഹുതി ആയിരിക്കും.