7117.5 കോടി രൂപയാണ് ആക്സിസ് ബാങ്കിൻറെ നാലാം ത്രൈമാസത്തിലെ ലാഭം. കഴിഞ്ഞവർഷം സമാനകാലയളവിൽ ഇത് 7123 കോടി രൂപയായിരുന്നു.
എല്ലാ മേഖലകളെയും വില്പന സമ്മർദ്ദം ബാധിച്ചു. നിഫ്റ്റി മെറ്റൽ, ഫാർമ, പി എസ് യു ബാങ്ക്, റിയൽ എസ്റ്റേറ്റ്, കൺസ്യൂമർ ഡ്യൂറബിൾസ് സൂചികകൾ രണ്ടര ശതമാനം വീതം ഇടിവ് നേരിട്ടു.
റിലയന്‍സ് ഇന്റസ്ട്രീസ്, മാരുതി സുസുകി, ആര്‍ബിഎല്‍ ബാങ്ക് തുടങ്ങിയ കമ്പനികളുടെ ജനുവരി-മാര്‍ച്ച് ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം ഏപ്രില്‍ 25ന് പ്രഖ്യാപിക്കും.
ജനുവരി-മാർച്ച് മാസത്തിലെ കമ്പനിയുടെ ലാഭം മൂന്നു ശതമാനമാണ് കുറഞ്ഞത്. മുൻ വർഷം സമാന കാലയളവിൽ 189 കോടി രൂപയായിരുന്നു ലാഭം 183 കോടി രൂപയായി കുറഞ്ഞു.
അതേ സമയം ഇന്ത്യയേക്കാൾ മികച്ച നിക്ഷേപത്തിനുള്ള വേദി ചൈനയാണ് എന്ന നിഗമനം യുബിഎസ് നിലനിർത്തുന്നു.
ഇന്നലെ നിഫ്റ്റി ഐ ടി സൂചിക 4.3% ആണ് ഉയര്‍ന്നത്. കഴിഞ്ഞ പത്ത് മാസത്തിനിടയിലെ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നേട്ടമാണ് ഇന്നലെ ഐടി സൂചിക രേഖപ്പെടുത്തിയത്.
ഏപ്രില്‍ ആദ്യപകുതിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 13,828 കോടി രൂപയുടെ ഐടി ഓഹരികളാണ് വിറ്റത്.
ഫെബ്രുവരി 18നു ക്വാളിറ്റി പവര്‍ എക്വിപ്മെന്റ്സ് നടത്തിയ ഐപിഒയ്ക്കു ശേഷം വിപണിയിലെത്തുന്ന ആദ്യത്തെ മെയിന്‍ ബോര്‍ഡ് പബ്ലിക് ഇഷ്യു ആയിരിക്കും ഇത്.
ഇഷ്യൂവിന്റെ പ്രൈസ് ബാന്‍ഡ് പ്രഖ്യാപിച്ചതിനു ശേഷവും ഗ്രേ മാര്‍ക്കറ്റില്‍ ഈ ഓഹരിക്ക് വളരെ ചെറിയ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം മാത്രമാണ് ഉള്ളത്.
കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യാന്തര സ്വർണ്ണവില 11ശതമാനം ആണ് ഉയർന്നത്. അതേസമയം ഓഹരി സൂചികയായ നിഫ്റ്റി ഇക്കാലയളവിൽ രേഖപ്പെടുത്തിയ നേട്ടം രണ്ടര ശതമാനം ആണ്.
ആഗോളവല്‍ക്കരണത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന പ്രവൃത്തികളിലേക്ക് തിരിഞ്ഞ ട്രംപിന്റെ നടപടികളുടെ ഫലം എന്താകുമെന്ന് അറിയാന്‍ ഇനിയും മാസങ്ങള്‍ കാത്തിരുന്നേ പറ്റൂ.
ട്രംപിന് ലഭിച്ച സന്ദേശം വ്യക്തമാണ്: ഓഹരി വിപണിയിലെ മുറവിളികളെ നിങ്ങള്‍ക്ക് അവഗണിക്കാനായേക്കാം. പക്ഷേ ബോണ്ടുകള്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിച്ചേ പറ്റൂ..