രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്ക് ആയ എസ്ബിഐയുടെ സബ്സിഡറികളായ എസ്ബിഐ ജനറൽ ഇൻഷുറൻസിന്റെയും എസ്ബിഐ പെയ്മെൻറ് സർവീസസിന്റെയും ലിസ്റ്റിംഗ് പരിഗണനയിൽ ഉണ്ട്.
ട്രാവല്‍ ഫുഡ് സര്‍വീസസ് 2000 കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കുന്നത്. ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) വഴി പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ് നടത്തുന്നത്.
233-245 രൂപയാണ് ഇഷ്യു വില. 61 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ജൂലായ് 9ന് ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
പ്രധാനമായും ലാര്‍ജ്കാപ് ഓഹരികളാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വാങ്ങിയത്. ഇത് നിഫ്റ്റിയും സെന്‍സെക്സും ശക്തമായ മുന്നേറ്റം നടത്തുന്നതിന് വഴിയൊരുക്കി.
ഫാര്‍മ, പി എസ് യു ബാങ്ക്, ഓയില്‍ & ഗ്യാസ് സൂചികകള്‍ അര ശതമാനം മുതല്‍ ഒരു ശതമാനം വരെ ഉയര്‍ന്നപ്പോള്‍ റിയല്‍ എസ്റ്റേറ്റ് സൂചിക ഒന്നര ശതമാനം ഇടിഞ്ഞു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഒരു ലക്ഷം കോടി രൂപയുടെ ഓഹരികളാണ് പ്രൊമോട്ടര്‍മാരും പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഹരിയുടമകളും വിറ്റത്.
റെഗുലേറ്ററി അതോറിറ്റികളുടെ അയഞ്ഞ ചട്ടങ്ങള്‍, കുറഞ്ഞ പലിശനിരക്ക്, മെച്ചപ്പെടുന്ന വായ്പാ ബിസിനസ് തുടങ്ങിയ അനുകൂല ഘടകങ്ങളാണ് എന്‍ബിഎഫ്സികളെ നിലവില്‍ ആകര്‍ഷകമാക്കുന്നത്.
നിഫ്റ്റി 50, നിഫ്റ്റി നെക്സ്റ്റ് 50, നിഫ്റ്റി മിഡ്കാപ് 150, നിഫ്റ്റി സ്മോള്‍കാപ് 250 എന്നീ സൂചികകളില്‍ ഉള്‍പ്പെടുന്ന ഓഹരികളുടെ വെയിറ്റേജില്‍ ഇന്ന് മുതല്‍ മാറ്റങ്ങളുണ്ടാകും.
"കറന്‍സിയുടെ മൂല്യത്തിലുണ്ടാകുന്ന അസാധാരണമായ ശോഷണമാണ് ക്രിപ്റ്റോകറന്സിയിലേക്ക് എന്റെ ശ്രദ്ധ തിരിച്ചത്. 1930നു ശേഷം ഡോളറിലുണ്ടായ മൂല്യതകര്‍ച്ച 99 ശതമാനമാണ്."
57,387.95 പോയിന്റാണ് നിഫ്റ്റി ബാങ്ക് സൂചിക ഇന്ന് രേഖപ്പെടുത്തിയ ഉയര്‍ന്ന നിലവാരം. പിഎന്‍ബി, ബാങ്ക് ഓഫ് ബറോഡ എന്നീ പൊതുമേഖലാ ബാങ്കുകള്‍ ഇന്ന് രണ്ട് ശതമാനം വരെ ഉയര്‍ന്നു.
കോവിഡ് കാലത്ത് വിപണി പുതിയ ഉയരങ്ങളിലേക്ക് കുതിച്ചത് ധനലഭ്യത (ലിക്വിഡിറ്റി) ഒന്നു കൊണ്ടു മാത്രമായിരുന്നു. ഇപ്പോള്‍ വിപണിയില്‍ കാണുന്നതും ധനലഭ്യത മൂലമുള്ള മുന്നേറ്റമാണ്.
24,500ന് താഴേക്ക് ഇടിയാനോ 25,200ന് മുകളിലേക്ക് നീങ്ങാനോ വിപണി മടിച്ചുനില്ക്കുന്ന ഈ കാഴ്ച ശക്തമായ ചാഞ്ചാട്ടങ്ങള്‍ നീണ്ടുനിന്ന മാസങ്ങള്‍ക്കു ശേഷമാണ് സംഭവിക്കുന്നത് എന്നത് കൗതുകകരമാണ്.