വിപ്രോ, ജിയോ ഫിനാൻഷ്യൽ, ഇൻഫോസിസ്, ബജാജ് ഫിനാൻസ്, ടിസിഎസ് എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ട നിഫ്റ്റി ഓഹരികള്‍.
വെള്ളിയാഴ്ച എൻ എസ് ഇയിൽ 39.80 രൂപയിൽ ക്ലോസ് ചെയ്ത ഓല ഇലക്ട്രിക് ഇന്ന് രേഖപ്പെടുത്തിയ ഉയർന്ന വില 46.85 രൂപയാണ്.
ലിസ്റ്റ് ചെയ്തതിനു ശേഷം ഓഹരി ഇഷ്യൂ വിലയിൽ നിന്നും താഴേക്ക് ഇടിഞ്ഞു. 1077 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയ താഴ്ന്ന വില.
നിലവിൽ 100 രൂപ പ്രീമിയത്തോടെയാണ് അന്തെം ബയോ സയൻസസിന്റെ ഓഹരികൾ ഗ്രേ മാർക്കറ്റിൽ വ്യാപാരം ചെയ്യുന്നത്. അതായത് ഇഷ്യു വിലയിൽ നിന്നും 17.5 ശതമാനം പ്രീമിയമാണ് ഈ ഓഹരിക്ക് ഗ്രേ മാർക്കറ്റിൽ ഉള്ളത്.
കഴിഞ്ഞയാഴ്ച മാത്രം 4512 കോടി രൂപയുടെ വില്‍പ്പനയാണ് അവ നടത്തിയത്. തുടര്‍ച്ചയായി മൂന്ന് മാസം അറ്റനിക്ഷേപം നടത്തിയതിനു ശേഷമാണ് ജൂലൈയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ലാഭമെടുപ്പിന് മുതിര്‍ന്നത്.
2400 രൂപ വിലയുണ്ടായിരുന്ന എന്‍എസ്ഇയുടെ ഓഹരി വില ട്രേഡിംഗ് കമ്പനിയായ ജെയിന് സ്ട്രീറ്റ് ഗ്രൂപ്പിനെ ഓഹരി വിപണിയില്‍ നിന്നും വിലക്കിയതിനെ തുടര്‍ന്ന് ഇടിയുകയായിരുന്നു.
ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വളര്‍ച്ച കുറയുകയും ന്യൂ ഏജ് ബ്രാന്റുകളില്‍ നിന്ന് ശക്തമായ മത്സരം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ തലപ്പത്ത് പ്രിയയെത്തുനനത്.
ഒരു ഓഹരിയുടെ പിഇ 100 ആണെങ്കില്‍ ഓഹരി വില കമ്പനിയുടെ പ്രതി ഓഹരി വരുമാനത്തിന്റെ 100 മടങ്ങാണ് എന്നാണ് അര്‍ത്ഥം.
എസ്ഐപി അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം ഫെബ്രുവരിയില്‍ 12.38 ലക്ഷം കോടി രൂപയായിരുന്നു. 24 ശതമാനം വര്‍ധനയാണ് നാല് മാസത്തിനുള്ളിലുണ്ടായത്.
സെന്‍സെക്സ് 345 പോയിന്റ് ഇടിഞ്ഞ് 83,190ലും നിഫ്റ്റി 120 പോയിന്റ് നഷ്ടത്തോടെ 25,355ലും വ്യാപാരം അവസാനിപ്പിച്ചു. 1919 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 1947 ഓഹരികളുടെ വില ഇടിഞ്ഞു. 140 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.
കഴിഞ്ഞ ഒരു മാസത്തിനിടെ നിഫ്റ്റി ഐടി സൂചിക മൂന്ന് ശതമാനമാണ് ഇടിഞ്ഞത്. അതേസമയം നിഫ്റ്റി ഇക്കാലയളവിൽ 1.47 ശതമാനം ഉയർന്നു.
3843 കോടി രൂപയാണ് ഒന്നാം ത്രൈമാസത്തിലെ എച്ച്സിഎല്‍ ടെക്കിന്റെ ലാഭം. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 4527 കോടി രൂപയായിരുന്നു.
ലാര്‍ജ്കാപ് ഓഹരികള്‍ക്കു പുറമെ മിഡ്കാപ്, സ്മോള്‍കാപ് ഓഹരികള്‍ക്കും പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ മള്‍ട്ടികാപ് ഫണ്ടുകള്‍ക്ക് സാധിക്കുന്നു.
ഇന്ന് ഭാരത് ഡയനാമിക്സിന്റെ ഓഹരി വില 4.5 ശതമാനം ഇടിവ് നേരിട്ടു. ഇന്നലെ 1985.20 രൂപയില്‍ ക്ലോസ് ചെയ്ത ഭാരത് ഡയനാമിക്സ് ഇന്ന് രേഖപ്പെടുത്തിയ താഴ്ന്ന വില 1887.60 രൂപയാണ്.
ജൂലായ് 17ന് സ്മാർട്ട് വർക്ക് കോ വർക്കിംഗ് സ്പേസസിൻ്റെ ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മികച്ച പ്രതികരണമാണ് ഈ ഐപിഒയ്ക്ക് ലഭിച്ചത്. 60 മടങ്ങാണ് ഐപിഒ സബ്സ്ക്രൈബ് ചെയ്യപ്പെട്ടത്.
ഡോളറിന്റെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിയപ്പോള്‍ സെന്‍ട്രല്‍ ബാങ്കുകള്‍ പുതിയ രീതികള്‍ പരീക്ഷിക്കുന്നതിന് പകരം പരമ്പരാഗതമായ മാര്‍ഗമാണ് കൈകൊണ്ടത്.
കോവിഡ് കാലത്ത് വിപണി പുതിയ ഉയരങ്ങളിലേക്ക് കുതിച്ചത് ധനലഭ്യത (ലിക്വിഡിറ്റി) ഒന്നു കൊണ്ടു മാത്രമായിരുന്നു. ഇപ്പോള്‍ വിപണിയില്‍ കാണുന്നതും ധനലഭ്യത മൂലമുള്ള മുന്നേറ്റമാണ്.