നിഫ്‌റ്റി ഫാർമ സൂചിക ഒരു ശതമാനവും എഫ് എം സി ജി, ഐ ടി, റിയൽ എസ്റ്റേറ്റ് സൂചികകൾ അര ശതമാനം വീതവും ഇടിഞ്ഞു.
2.85 ശതമാനം പ്രീമിയത്തോടെയാണ് ലക്ഷ്‌മി ഇന്ത്യ ഫിനാന്‍സിന്റെ ഓഹരികള്‍ ഗ്രേ മാര്‍ക്കറ്റില്‍ വ്യാപാരം ചെയ്‌തിരുന്നത്. എന്നാല്‍ ലിസ്റ്റിംഗില്‍ ഈ ഓഹരി നിക്ഷേപകരെ നിരാശപ്പെടുത്തി.
ആദിത്യ ഇന്‍ഫോടെക്കിന്റെ ഐപിഒയ്‌ക്ക് വളരെ മികച്ച പ്രതികരണമാണ് നിക്ഷേപകരില്‍ നിന്നും ലഭിച്ചത്. 100.69 മടങ്ങാണ് ഐപിഒ സബ്സ്ക്രൈബ് ചെയ്യപ്പെട്ടത്.
നോളജ് റെയ്‌റ്റ് 4800 കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കുന്നത്. 2025ല്‍ വിപണിയിലെത്തുന്ന രണ്ടാമത്തെ വലിയ ഐപിഒ ആണിത്.
ഭാരതി എയര്‍ടെല്‍, അദാനി പോര്‍ട്‌സ്, ലുപിന്‍ തുടങ്ങിയ കമ്പനികളുടെ ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം ഓഗസ്റ്റ് 5ന് പ്രഖ്യാപിക്കും.
സെന്‍സെക്‌സ് 418 പോയിന്റ് ഉയർന്ന് 81,018ലും നിഫ്‌റ്റി 177 പോയിന്റ് നേട്ടത്തോടെ 24,722ലും വ്യാപാരം അവസാനിപ്പിച്ചു.
എൻ എസ് ഇയിൽ 575.95 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയ ഉയർന്ന വില. വെള്ളിയാഴ്ച 567 രൂപയിലാണ് ക്ലോസ് ചെയ്തിരുന്നത്.
ജെഎസ്‌ഡബ്ല്യു സിമന്റ്‌സ് 3600 കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കുന്നത്. 1600 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 2000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതാണ് ഐപിഒ.
ഓഗസ്റ്റ് ഒന്ന് വരെയുള്ള ഒന്‍പത് വ്യാപാര ദിനങ്ങളില്‍ 27,000 കോടി രൂപയുടെ വില്‍പ്പനയാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്.
സൺ ഫാർമ, ഡോ. റെഡ്ഢീസ് ലാബ്, അദാനി എന്റർപ്രൈസസ്, ടാറ്റാ സ്റ്റീൽ, സിപ്ല എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്‌ടം നേരിട്ട നിഫ്‌റ്റി ഓഹരികള്‍.
ശ്രീ ലോട്ടസ് ഡെവലപ്പേഴ്‌സ് 792 കോടി രൂപയാണ് ഐപിഒ വഴി സമാഹരിച്ചത്. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ് നടത്തിയത്.
ജൂലൈ 30 മുതൽ ഓഗസ്റ്റ് 1 വരെ സബ്സ്ക്രിപ്ഷൻ നടന്ന എന്‍എസ്‌ഡിഎല്ലിൻ്റെ ഐപിഒയ്ക്ക് മികച്ച പ്രതികരണമാണ് നിക്ഷേപകരിൽ നിന്നും ലഭിച്ചത്. 41 മടങ്ങാണ് ഈ ഐപിഒ സബ്സ്ക്രൈബ് ചെയ്യപ്പെട്ടത്.
എൻഎസ്ഇയിൽ 458 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില. ഇത് ഈ ഓഹരിയുടെ 52 ആഴ്ചത്തെ ഉയർന്ന വിലയാണ്.
ഐടിസിയുടെ വരുമാനം 20 ശതമാനം ഉയര്‍ന്ന് 21,059 കോടി രൂപയിലെത്തി. മുൻവർഷം സമാന കാലയളവിൽ 17,593 കോടി രൂപയായിരുന്നു വരുമാനം.
വ്യാപാര യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ ഇന്ത്‌യ്‌ക്ക് ഉണ്ടാകുമെന്ന് കരുതപ്പെട്ടിരുന്ന അനുകൂല ഘടകങ്ങള്‍ ഇപ്പോഴില്ല.
ഉപഭോക്താക്കളുടെ മാറുന്ന ശീലങ്ങള്‍ തിരിച്ചറിഞ്ഞ് ബിസിനസിന്റെ പുതുവഴി വെട്ടിത്തെളിക്കുന്ന കമ്പനികളുടെ പരീക്ഷണകഥകള്‍ക്ക് വിപണി എപ്പോഴും നല്‍കുന്നത് ഉയര്‍ന്ന മൂല്യമാണ്.