സെന്‍സെക്സ് 1046 പോയിന്റ് ഉയർന്നു 82,408ലും നിഫ്റ്റി 319 പോയിന്റ് നേട്ടത്തോടെ 25,112ലും വ്യാപാരം അവസാനിപ്പിച്ചു.
ഉയര്‍ന്ന ഇഷ്യു വിലയുടെ 11 ശതമാനം പ്രീമിയത്തോടെയാണ് ഈ ഓഹരി ഇപ്പോള്‍ ഗ്രേ മാര്‍ക്കറ്റില്‍ വ്യാപാരം ചെയ്യുന്നത്.
614 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഓസ്വാള്‍ പമ്പ്സ് ഇന്ന് എന്‍എസ്ഇയില്‍ വ്യാപാരം തുടങ്ങിയത് 634 രൂപയിലാണ്. ലിസ്റ്റ് ചെയ്തതിനു ശേഷം ഓഹരി വില 652 രൂപ വരെ ഉയര്‍ന്നു.
700-740 രൂപയാണ് ഇഷ്യു വില. 20 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് 12,500 കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കുന്നത്.
സെന്‍സെക്സ് 82 പോയിന്റ് ഇടിഞ്ഞ് 81,361ലും നിഫ്റ്റി 18 പോയിന്റ് നഷ്ടത്തോടെ 24,793ലും വ്യാപാരം അവസാനിപ്പിച്ചു. 928 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 2907 ഓഹരികളുടെ വില ഇടിഞ്ഞു.
ഏകദേശം രണ്ട് ലക്ഷം കോടി രൂപയാണ് മ്യൂച്വൽ ഫണ്ടുകളുടെ കൈവശമുള്ളത്. ഇതിൽ 58,442 കോടി രൂപയും അഞ്ച് മ്യൂച്വൽ ഫണ്ട് സ്കീമുകളിലാണ്.
കഴിഞ്ഞ ഏപ്രിലില്‍ വിപണിയിലെ ചാഞ്ചാട്ടം മൂലം എല്‍ജി ഇലക്ട്രോണിക്സ് ഐപിഒ പദ്ധതി തല്ക്കാലം മരവിപ്പിച്ചു നിര്‍ത്തിയിരുന്നു.
1590 കോടി രൂപയാണ് കൽപ്പതരു ലിമിറ്റഡ് ഐപിഒ വഴി സമാഹരിക്കുന്നത്. ഇതിനായി 3.84 കോടി ഓഹരികളാണ് വിൽക്കുന്നത്. പൂർണമായും പുതിയ ഓഹരികളുടെ വില്പനയാണ് നടത്തുന്നത്.
കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് ഓഹരി വില 13.5 ശതമാനമാണ് ഉയർന്നത്. അതേസമയം കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ ഓഹരി 43 ശതമാനം ഇടിവ് നേരിട്ടു.
2020 മദ്ധ്യത്തിൽ റിസർ ബാങ്കിന്റെ കൈവശം ഉണ്ടായിരുന്ന സ്വർണശേഖരത്തിന്റെ മൂന്നിലൊന്നാണ് വർദ്ധിച്ചത്. ഇന്ത്യയുടെ അറ്റ വിദേശ ആസ്തികളിൽ 12 ശതമാനം ആണ് ഇപ്പോൾ സ്വർണം.
പലിശനിരക്ക് 4.25-4.50 ശതമാനമായി തുടരാന്‍ യുഎസ് ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി ഏകകണ്ഠമായാണ് തീരുമാനിച്ചത്.
ബിഎസ്ഇയെ ഡൗണ്‍ഗ്രേഡ് ചെയ്ത മോത്തിലാല്‍ ഓസ്വാള്‍ 'ന്യൂട്രല്‍' എന്ന റേറ്റിംഗ് ആണ് നല്‍കിയിരിക്കുന്നത്. 2300 രൂപയിലേക്ക് ഓഹരി വില ഇടിയുമെന്നാണ് നിഗമനം.
എന്‍എസ്ഇയുടെ പ്രതിവാര കരാറുകളുടെ കാലാവധി കഴിയുന്നത് സെപ്റ്റംബര്‍ ഒന്ന് മുതല്‍ ചൊവ്വാഴ്ചകളിലായിരിക്കും.
നിഫ്റ്റി ഇന്ത്യ ഇന്റര്‍നെറ്റ് സൂചിക തുടങ്ങിയതിനു ശേഷം 19.4 ശതമാനം നല്കിയപ്പോള് നിഫ്റ്റി 50 സൂചിക ഇക്കാലയളവില്‍ 12 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്.
അതേ സമയം വളരെ ചെലവേറിയ നിലയിലായിരുന്നിട്ടും എറ്റേര്‍ണലിന്റെ ഓഹരികള്‍ വാങ്ങിക്കൂട്ടുകയാണ് മ്യൂച്വല്‍ ഫണ്ടുകള്‍.
നിലവില്‍ എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരികള്‍ 1250 രൂപയിലാണ് അണ്‍ലിസ്റ്റഡ് മാര്‍ക്കറ്റില്‍ വ്യാപാരം ചെയ്യുന്നത്.
കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ ഈ ഓഹരി 15 ശതമാനം ഇടിവാണ് നേരിട്ടത്. കമ്പനി ഒരു വിപുലീകരണ പദ്ധതിക്ക് രൂപം നല്കിയ വേളയിലാണ് ഓഹരി വിപണിയില്‍ വില്‍പ്പന സമ്മര്‍ദം നേരിട്ടത്.
നേരത്തെ ബിഎസ്ഇ എഫ്&ഒ കരാറുകളുടെ കാലാവധി കഴിയുന്ന ദിവസം ചൊവ്വാഴ്ചയിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് അവരുടെ വിപണി പങ്കാളിത്തം 12.6 ശതമാനമായി ഉയര്‍ന്നിരുന്നു.
24,500ന് താഴേക്ക് ഇടിയാനോ 25,200ന് മുകളിലേക്ക് നീങ്ങാനോ വിപണി മടിച്ചുനില്ക്കുന്ന ഈ കാഴ്ച ശക്തമായ ചാഞ്ചാട്ടങ്ങള്‍ നീണ്ടുനിന്ന മാസങ്ങള്‍ക്കു ശേഷമാണ് സംഭവിക്കുന്നത് എന്നത് കൗതുകകരമാണ്.
ഒരു ഭാഗത്ത് വ്യാപാര യുദ്ധവും ഉയരുന്ന തീരുവകളും രാഷ്ട്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും നിലനില്‍ക്കുമ്പോഴാണ് പണപ്പെരുപ്പം നിയന്ത്രണവിധേയമായി തുടരുന്നത്.