ആര്‍വിഎന്‍എല്‍, ഐആര്‍എഫ്‌സി, ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍, റെയില്‍ടെല്‍, ടിറ്റാഗഡ് വാഗണ്‍, ജൂപ്പിറ്റര്‍ വാഗണ്‍ തുടങ്ങിയ റെയില്‍ ഓഹരികള്‍ ഇന്ന് 14 ശതമാനം വരെ ഉയര്‍ന്നു.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരി വില 13.5 ശതമാനമാണ് ഉയര്‍ന്നത്. തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസമാണ് ഈ ഓഹരി മുന്നേറ്റം രേഖപ്പെടുത്തുന്നത്.
അദാനി ഗ്രൂപ്പിലെ 7 കമ്പനികളിലെ മ്യൂച്ചൽ ഫണ്ടുകളുടെ ഓഹരി ഉടമസ്ഥത ഏപ്രിലിൽ കുറഞ്ഞു. ഏറ്റവും വലിയ വിൽപ്പന നടന്നത് അദാനി ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് കമ്പനിയായ .അദാനി എൻ്റപ്രൈസസ്സിലാണ്.
രാവിലെ 24,500 പോയിന്റിന് താഴേക്ക് ഇടിഞ്ഞതിനു ശേഷം 600 പോയിന്റാണ് നിഫ്‌റ്റി മുന്നേറിയത്. സെന്‍സെക്‌സ് 82,700 പോയിന്റിന് മുകളിലേക്ക് ഉയര്‍ന്നു.
ഇന്നലെ റെയ്‌മണ്ട് റിയാല്‍റ്റിയെ റെയ്‌മണ്ട് ലിമിറ്റഡില്‍ നിന്നും വിഭജിക്കുന്നതിന്റെ പ്രതിഫലനം എന്ന നിലയില്‍ ഓഹരി വില 65 ശതമാനം ഇടിഞ്ഞിരുന്നു.
67 ശതമാനം ഓഹരികള്‍ നിലവില്‍ എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്നും 30 ശതമാനത്തിലേറെ താഴെയാണ്. 22 ശതമാനം ഓഹരികള്‍ 50 ശതമാനത്തിലേറെ ഇടിവ് നേരിട്ടിട്ടുണ്ട്.
യുഎസ്സിലെയും ഇന്ത്യയിലെയും പണപ്പെരുപ്പം പ്രതീക്ഷിച്ചതിനേക്കാള്‍ താഴ്‌ന്ന നിലവാരത്തിലെത്തിയത് വിപണിക്ക് ഉത്തേജനം പകര്‍ന്നു.
ശക്തമായ മുന്നേറ്റത്തിനു ശേഷം ഉയര്‍ന്ന നിലവാരത്തിലുള്ള ലാഭമെടുപ്പാണ് ഇന്ന് കണ്ടത്. 24,500 പോയിന്റിലാണ് നിഫ്‌റ്റിക്ക് അടുത്ത താങ്ങുള്ളത്.
പ്രതിരോധ മേഖലയിലെ ഏതൊക്കെ കമ്പനികള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പത്തിന് പരിഹാരം നിഫ്‌റ്റി ഇന്ത്യ ഡിഫന്‍സ് ഇടിഎഫ് ആണ്.
ഗെയിലിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജനുവരി-മാര്‍ച്ച് ത്രൈമാസത്തിലെ ലാഭം മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 5.87 ശതമാനം കുറഞ്ഞു.
ചില ഓഹരികളുടെ പിന്നിലുള്ള കഥകള്‍ പതുക്കെ അതിന്റെ പൂര്‍ണതയിലെത്തുമ്പോള്‍ ചില കഥകള്‍ അതിന്റെ വികാസ ഘട്ടത്തിലായിരിക്കും.
ഈ വര്‍ഷം രണ്ടാം ത്രൈമാസത്തിലും ജിഡിപി ഇടിയുകയാണെങ്കില്‍ യുഎസ് സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങും.