കഴിഞ്ഞ വെള്ളിയാഴ്‌ച മാത്രം 10,717 കോടി രൂപയുടെ വില്‍പ്പനയാണ് നടത്തിയത്. ഇത് വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ്.
നിഫ്‌റ്റി സൂചികയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 47ഉം നഷ്‌ടം രേഖപ്പെടുത്തി. എല്ലാ മേഖലാ സൂചികകളും ഇന്ന് ഇടിവ് നേരിട്ടു.
കഴിഞ്ഞ ഒരു മാസം കൊണ്ടു മാത്രം 13.71 ശതമാനമാണ് കോള്‍ ഇന്ത്യയുടെ ഓഹരി വിലയിലുണ്ടായ മുന്നേറ്റം. നിഫ്‌റ്റി 8.25 ശതമാനം ഇടിഞ്ഞ കാലയളവിലാണ് കോള്‍ ഇന്ത്യയുടെ വേറിട്ട പ്രകടനം.
ഇന്നലെയുണ്ടായ 92.3575 എന്ന റെക്കോര്‍ഡാണ് ഇന്ന് തിരുത്തപ്പെട്ടത്. യുഎസ്-ഇറാന്‍ യുദ്ധം തുടങ്ങിയതിനു ശേഷം രൂപയുടെ മൂല്യം ഒരു ശതമാനത്തിലേറെയാണ് ഇടിഞ്ഞത്.
ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്നതും ആഗോള വിപണി ചാഞ്ചാട്ടം നേരിടുന്നതും വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കനത്ത വില്‍പ്പന നടത്തുന്നതും ഇന്ത്യന്‍ ഓഹരി വിപണി ദുര്‍ബലമാകുന്നതിന് വഴിയൊരുക്കി.
304-320 രൂപയാണ് ഇഷ്യു വില. 46 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. മാര്‍ച്ച് 24ന് ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ് ചെയ്യും.
ഐഷര്‍ മോട്ടോഴ്‌സ്, മഹീന്ദ്ര & മഹീന്ദ്ര, മാരുതി സുസുകി, ബജാജ് ഫിനാന്‍സ്, അള്‍ട്രാടെക് സിമന്റ് എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്‌ടം നേരിട്ട നിഫ്‌റ്റി ഓഹരികള്‍.
റിസര്‍വ് ബാങ്ക് ഡോളര്‍ വില്‍ക്കുന്നതിലൂടെ കറന്‍സി വിപണിയില്‍ ഇടപെടുന്നുണ്ടെങ്കിലും രൂപയുടെ മൂല്യതകര്‍ച്ച തുടരുന്നു.
ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളറിലേക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് പാചക വാതക ദൗര്‍ലഭ്യം കൂടുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റെസ്റ്റോറന്റ് അനുബന്ധിത ഓഹരികളുടെ വില ഉയര്‍ന്നത്.
നിഫ്‌റ്റി 300 പോയിന്റിലേറെ നഷ്‌ടം രേഖപ്പെടുത്തി. നിഫ്‌റ്റി ഇന്ന് രേഖപ്പെടുത്തിയ താഴ്‌ന്ന നിലവാരം 23,556.3 പോയിന്റാണ്.
വിവിധ മേഖലകളിലെ കോര്‍പ്പറേഷനുകള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനമാണ് ഐഎഫ്‌സിഐ.
അദാനി ടോട്ടല്‍ ഗ്യാസിന്റെ ഓഹരി വില ഇന്ന് 14.2 ശതമാനം ഉയര്‍ന്നു. 641 രൂപയാണ് ഇന്ന് എന്‍എസ്‌ഇയില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന വില.
ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ യുദ്ധത്തിന്റെ ഭാഗമല്ലെങ്കിലും യുദ്ധത്തിന്റെ കെടുതികള്‍ നമ്മെയും വലയ്‌ക്കുന്നു. നമ്മുടെ സമ്പദ്‌വ്യവസ്ഥയും യുദ്ധത്തിന്റെ പ്രതിഫലനങ്ങള്‍ പേറുന്നു.
ഡോളര്‍ എന്ന ആയുധവല്‍ക്കരിക്കപ്പെട്ട കറന്‍സിയുടെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെടുമ്പോഴൊക്കെ യുഎസ് അതിനുള്ള മറുമരുന്ന് കണ്ടെത്താറുണ്ട്. ഇത്തവണയും സംഭവിച്ചിരിക്കുന്നത് അതാണ്.