സെബിയുടെ ഉത്തരവിനെ തുടര്‍ന്ന് രാജേഷ് എക്‌സ്‌പോര്‍ട്‌സിന്റെ ഓഹരി വില കഴിഞ്ഞ വ്യാഴാഴ്‌ച മുതല്‍ ലോവര്‍ സര്‍ക്യൂട്ടിലാണ്.
വിപ്രോയുടെ ഓഹരികള്‍ തിരികെ വാങ്ങുന്നതിനുള്ള റെക്കോഡ് തീയതി പിന്നിട്ടതോടെയാണ് ഓഹരി വിലയില്‍ ഇടിവ് ഉണ്ടായത്.
യുഎസ്-ഇറാന്‍ സമാധാന ഉടമ്പടി ഉരുത്തിരിയുന്നതിനും ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനും വഴിയൊരുങ്ങുന്നതിനുള്ള നീക്കങ്ങള്‍ക്കാണ് ഇസ്രയേല്‍ നടത്തിയ ആക്രമണം പ്രതിബന്ധമായി മാറിയത്.
ആഗോള വിപണിയില്‍ എഐ കമ്പനികളിലേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്കും രൂപയുടെ ദൗര്‍ബല്യവും ഇന്ത്യന്‍ വിപണിയിലെ വിദേശ നിക്ഷേപകരുടെ വില്‍പ്പന തുടരുന്നതിന് കാരണമായി.
നിഫ്‌റ്റി ഓഹരികളില്‍ ഹിന്‍ഡാല്‍കോ ഇന്റസ്‌ട്രീസ്, വിപ്രോ, ട്രെന്റ്, കോള്‍ ഇന്ത്യ, ടിസിഎസ് എന്നിവ കൂടുതല്‍ നഷ്‌ടം രേഖപ്പെടുത്തി.
ഇന്നലെ എന്‍എസ്‌ഇയില്‍ വിപ്രോ ക്ലോസ് ചെയ്‌തത് 204.32 രൂപയിലാണ്. ഇന്ന് ഓഹരി വില 188.15 രൂപ വരെ ഇടിഞ്ഞു.
നിലവില്‍ ഹിന്ദുസ്ഥാന്‍ സിങ്കിന്റെ 28 ശതമാനം ഓഹരികളാണ് കേന്ദ്രസര്‍ക്കാരിന്റെ കൈവശമുള്ളത്. ഭൂരിഭാഗം ഓഹരികള്‍ കൈവശം വെക്കുന്നത് വേദാന്തയാണ്- 61 ശതമാനം.
ആഗോള തലത്തിലെ സംഘര്‍ഷത്തിനിടയിലും പണപ്പെരുപ്പം നിയന്ത്രാണാധീനമാണെന്ന് സഞ്‌ജയ് മല്‍ഹോത്ര പറഞ്ഞു.
ആര്‍ബിഐയും കേന്ദ്ര സര്‍ക്കാരും സ്വീകരിച്ച നടപടികള്‍ രൂപയ്‌ക്ക് മേലുള്ള സമ്മര്‍ദം കുറയ്‌ക്കുമെന്ന് ഗോള്‍ഡ്‌മാന്‍ സാക്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
42-45 രൂപയാണ് ഇഷ്യു വില. 333 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ജൂണ്‍ 12ന് ഓഹരികള്‍ ബിഎസ്‌ഇയിലും എന്‍എസ്‌ഇയിലും ലിസ്റ്റ് ചെയ്യും.
എഐയുടെ ഏറ്റവും പ്രാഥമികമായ ടൂളുകള്‍ ഉപയോഗിക്കുന്നത് ചെലവേറിയ കാര്യമല്ല. എന്നാല്‍ തൊഴിലുകളില്‍ മനുഷ്യര്‍ക്ക് പകരം എഐ ഉപയോഗിക്കുമ്പോള്‍ അത് വളരെ ചെലവേറിയതാണ്.
ഇന്ത്യ 'എഐ ബസ്' 'മിസ്' ചെയ്‌തുവെന്ന് നിങ്ങള്‍ ആശങ്കപ്പെടുന്നുവെങ്കില്‍, എന്റെ സന്ദേശം വളരെ ലളിതമാണ്: ക്ഷമയോടെ കാത്തിരിക്കുക, നമ്മുടെ സമയവും വരും.