245 രൂപ ഇഷ്യു വില ഉണ്ടായിരുന്ന ക്രിസാക് എൻ എസ് ഇ യിൽ 281.05 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. അതിനുശേഷം ഓഹരി വില 304.11 രൂപ വരെ ഉയർന്നു.
ലിസ്റ്റ് ചെയ്യാത്ത ഓഹരികളുടെ വിപണിയിൽ ഏറ്റവും ശക്തമായ തിരുത്തൽ നേരിട്ടത് എൻ എസ് ഡി എൽ ആണ്. 20 ശതമാനം ഇടിവ് ഈ ഓഹരിയിൽ ഉണ്ടായി.
ഓഹരി വിപണി ശക്തമായ മുന്നേറ്റം നടത്തിയ കാലയളവിലാണ് എഫ്&ഒ ട്രേഡർമാർ ഈ നഷ്ടം വരുത്തിവെച്ചത് എന്നതാണ് ശ്രദ്ധേയം.
നിഫ്റ്റി ഫാർമ സൂചിക അര ശതമാനം ഇടിഞ്ഞപ്പോൾ ബാങ്ക് സൂചിക അര ശതമാനം മുന്നേറ്റം നടത്തി.
ഗോകുൽദാസ് എക്സ്പോർട്ട്സ്, കെ പി ആർ മിൽ, വർദ്ധ്മാൻ ടെക്സ്റ്റൈൽസ്, വെൽസ്പൺ ലിവിങ് തുടങ്ങിയ ഓഹരികൾ ഇന്ന് 2 ശതമാനം മുതൽ 8 ശതമാനം വരെ മുന്നേറ്റം നടത്തി.
കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ബിഎസ്ഇയുടെ ഓഹരി വില 10 ശതമാനമാണ് ഇടിഞ്ഞത്. ഇന്ന് ഈ ഓഹരി നാല് ശതമാനം നഷ്ടം രേഖപ്പെടുത്തി.
ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ ടൈറ്റാൻ കമ്പനിയുടെ കൺസ്യൂമർ ബിസിനസ്സിൽ 20 ശതമാനം വളർച്ചയാണ് ഉണ്ടായത്. വിപണി പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞ വളർച്ചയാണ് കമ്പനി കൈവരിച്ചത്.
മുൻവർഷത്തെ അപേക്ഷിച്ച് എഫ്&ഒ വ്യാപാരത്തിൽ നിന്നുള്ള ചില്ലറ നിക്ഷേപകരുടെ നഷ്ടം 41 ശതമാനമാണ് വർദ്ധിച്ചത്. 2023-24 വർഷത്തിൽ നഷ്ടം 74,812 കോടി രൂപയായിരുന്നു.
സെന്‍സെക്‌സ് 9.61 പോയിന്റ് ഉയര്‍ന്ന് 83,442ലും നിഫ്‌റ്റി 0.30 പോയിന്റ് നേട്ടത്തോടെ 25,461ലും വ്യാപാരം അവസാനിപ്പിച്ചു. 1617 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 2294 ഓഹരികളുടെ വില ഇടിഞ്ഞു.
387-407 രൂപയാണ് ഇഷ്യു വിലയായി നിശ്ചയിച്ചിരിക്കുന്നത്. 36 ഓഹരികൾ ഉൾപ്പെട്ടതാണ് ഒരു ലോട്ട്.
ജൂണില്‍ 8915 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തിയതിനു ശേഷമാണ് ജൂലൈയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ലാഭമെടുപ്പിന് മുതിര്‍ന്നത്.
നുവാമ വെൽത്ത് മാനേജ്മെൻ്റ് ഓഹരി വില 6.2 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ക്യാപ്പിറ്റൽ മാർക്കറ്റ് സൂചിക ഇന്ന് രണ്ട് ശതമാനം നഷ്ടം രേഖപ്പെടുത്തി.
2025ൽ ഇതുവരെ നിഫ്റ്റി റിയൽ എസ്റ്റേറ്റ് സൂചിക 8.5 ശതമാനമാണ് ഇടിഞ്ഞത്. അതേ സമയം നിഫ്റ്റി ഇക്കാലയളവിൽ ഏഴ് ശതമാനം മുന്നേറ്റം നടത്തി.
ഏറ്റവും ശക്തമായ നേരിട്ടത് ഓല ഇലക്ട്രിക് ആണ്. 2025ൽ ഇതുവരെ ഈ ഓഹരിയിൽ 49.7 ശതമാനം ഇടിവുണ്ടായി.
മെറ്റൽ, റിയൽ എസ്റ്റേറ്റ്, പി എസ് യു ബാങ്ക്, ടെലികോം സൂചികകൾ അര ശതമാനം വീതം ഇടിഞ്ഞപ്പോൾ ഫാർമ, മീഡിയ, ഓയിൽ & ഗ്യാസ്, ഓട്ടോ, കൺസ്യൂമർ ഡ്യൂറബിൾസ് സൂചികകൾ 0.3 ശതമാനം മുതൽ ഒരു ശതമാനം വരെ ഉയർന്നു.
കഴിഞ്ഞ ഒരു മാസം കൊണ്ട് സ്വിഗ്ഗിയുടെ ഓഹരി വില 20 ശതമാനം ആണ് ഉയർന്നത്. എറ്റേർണലിൻ്റെ വില ഇക്കാലയളവിൽ 11 ശതമാനം മുന്നേറി.
മികച്ച പ്രതികരണമാണ് ഈ ഐപിഒയ്‌ക്ക് ലഭിച്ചത്. 60 മടങ്ങാണ് ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്.
പ്രമുഖ ആഗോള ബ്രോക്കറേജ് ആയ എച്ച് എസ് ബി സി ഈ ഓഹരി കൈവശം വെക്കുക എന്ന ശുപാർശയാണ് നൽകുന്നത്. ലക്ഷ്യമാക്കുന്ന വില 6700 രൂപയിൽ നിന്ന് 6600 രൂപയായി വെട്ടിക്കുറച്ചു.
1045-1100 രൂപയാണ് ഇഷ്യു വില. 13 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ജൂലായ് 14ന് ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ് ചെയ്യും.
20 ശതമാനം വളർച്ചയോടെ 5061 കോടി രൂപയാണ് ഏപ്രിൽ-മെയ് ത്രൈമാസത്തിലെ ട്രെൻ്റിന്റെ വരുമാനം. മുൻവർഷം സമാന കാലയളവിൽ വരുമാനം 4228 കോടി രൂപയായിരുന്നു.
സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിന് പിന്നിലെ കാരണങ്ങളെയും നിക്ഷേപ രീതികളെയും കുറിച്ച് ലിയോ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്‌ടര്‍ സിദ്ധാര്‍ത്ഥ് റാം സംസാരിക്കുന്നു.
മോത്തിലാല്‍ ഓസ്വാള്‍ നിഫ്‌റ്റി ഇന്ത്യ ഡിഫന്‍സ് ഇടിഎഫ്, ഗ്രോ നിഫ്‌റ്റി ഇന്ത്യ ഡിഫന്‍സ് ഇടിഎഫ് എന്നിവയാണ് നിക്ഷേപത്തിന് ലഭ്യമായ ഡിഫന്‍സ് ഇടിഎഫുകള്‍.
കോവിഡ് കാലത്ത് വിപണി പുതിയ ഉയരങ്ങളിലേക്ക് കുതിച്ചത് ധനലഭ്യത (ലിക്വിഡിറ്റി) ഒന്നു കൊണ്ടു മാത്രമായിരുന്നു. ഇപ്പോള്‍ വിപണിയില്‍ കാണുന്നതും ധനലഭ്യത മൂലമുള്ള മുന്നേറ്റമാണ്.
24,500ന് താഴേക്ക് ഇടിയാനോ 25,200ന് മുകളിലേക്ക് നീങ്ങാനോ വിപണി മടിച്ചുനില്‍ക്കുന്ന ഈ കാഴ്‌ച ശക്തമായ ചാഞ്ചാട്ടങ്ങള്‍ നീണ്ടുനിന്ന മാസങ്ങള്‍ക്കു ശേഷമാണ് സംഭവിക്കുന്നത് എന്നത് കൗതുകകരമാണ്.