ക്രൂഡ് ഓയില്‍ വില ഇടിയുന്നത് എണ്ണ വിപണന കമ്പനികള്‍ക്ക് ഗുണകരമാണെന്നതിനാലാണ് ഈ കമ്പനികളുടെ ഓഹരി വില ഉയര്‍ന്നത്.
ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധത്തെ തുടര്‍ന്ന് ദിവസങ്ങളോളം മുന്നേറ്റം നടത്തിയ പ്രതിരോധ ഓഹരികളില്‍ ഇന്ന് നിക്ഷേപകര്‍ ലാഭമെടുക്കുകയായിരുന്നു.
ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു.
രാവിലെ വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ നിഫ്റ്റി വീണ്ടും 25,000 പോയിന്റിന് മുകളിലേക്ക് ഉയര്‍ന്നു. ആദ്യമിനുട്ടുകളില്‍ നിഫ്റ്റി രേഖപ്പെടുത്തിയ ഉയര്‍ന്ന നിലവാരം 25,280.85 പോയിന്റാണ്.
380-400 രൂപയാണ് ഇഷ്യു വില. 37 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ജൂലായ് ഒന്നിന് ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
ഡിജിറ്റൽ ബിസിനസിന് നഷ്ടത്തിൽ നിന്നും കരകയറ്റാനുള്ള പദ്ധതി കമ്പനി ആസൂത്രണം ചെയ്തതിനെ തുടർന്നാണ് ഓഹരി വില മുന്നേറിയത്.
മെയ് 21ന് മുമ്പായി ആദിത്യ ബിർള ഫാഷന്റെ ഓഹരികൾ കൈവശം വയ്ക്കുന്നവർക്ക് ആദിത്യ ബിർള ലൈഫ് സ്റ്റൈൽ ബ്രാൻഡ്സിൻ്റെ ഓഹരികൾ ലഭിക്കുന്നതിന് അർഹതയുണ്ടായിരിക്കും.
അതേസമയം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 3049.88 കോടി രൂപയുടെ വില്‍പ്പനയാണ് കഴിഞ്ഞയാഴ്ച നടത്തിയത്.
ഉയര്‍ന്ന ഇഷ്യു വിലയുടെ 11 ശതമാനം പ്രീമിയത്തോടെയാണ് ഈ ഓഹരി ഇപ്പോള്‍ ഗ്രേ മാര്‍ക്കറ്റില്‍ വ്യാപാരം ചെയ്യുന്നത്.
614 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഓസ്വാള്‍ പമ്പ്സ് ഇന്ന് എന്‍എസ്ഇയില്‍ വ്യാപാരം തുടങ്ങിയത് 634 രൂപയിലാണ്. ലിസ്റ്റ് ചെയ്തതിനു ശേഷം ഓഹരി വില 652 രൂപ വരെ ഉയര്‍ന്നു.
3626 കോടി രൂപയുടെ എഫ്എംസിജി ഓഹരികളാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ജൂണിൽ വിറ്റത്. ജനുവരി മുതൽ മെയ് വരെ ഈ മേഖലയിൽ 14,000 കോടി രൂപയുടെ വിൽപ്പന നടത്തിയിരുന്നു.
അതേ സമയം വളരെ ചെലവേറിയ നിലയിലായിരുന്നിട്ടും എറ്റേര്‍ണലിന്റെ ഓഹരികള്‍ വാങ്ങിക്കൂട്ടുകയാണ് മ്യൂച്വല്‍ ഫണ്ടുകള്‍.
നിലവില്‍ എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരികള്‍ 1250 രൂപയിലാണ് അണ്‍ലിസ്റ്റഡ് മാര്‍ക്കറ്റില്‍ വ്യാപാരം ചെയ്യുന്നത്.
കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ ഈ ഓഹരി 15 ശതമാനം ഇടിവാണ് നേരിട്ടത്. കമ്പനി ഒരു വിപുലീകരണ പദ്ധതിക്ക് രൂപം നല്കിയ വേളയിലാണ് ഓഹരി വിപണിയില്‍ വില്‍പ്പന സമ്മര്‍ദം നേരിട്ടത്.
24,500ന് താഴേക്ക് ഇടിയാനോ 25,200ന് മുകളിലേക്ക് നീങ്ങാനോ വിപണി മടിച്ചുനില്ക്കുന്ന ഈ കാഴ്ച ശക്തമായ ചാഞ്ചാട്ടങ്ങള്‍ നീണ്ടുനിന്ന മാസങ്ങള്‍ക്കു ശേഷമാണ് സംഭവിക്കുന്നത് എന്നത് കൗതുകകരമാണ്.
ഒരു ഭാഗത്ത് വ്യാപാര യുദ്ധവും ഉയരുന്ന തീരുവകളും രാഷ്ട്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും നിലനില്‍ക്കുമ്പോഴാണ് പണപ്പെരുപ്പം നിയന്ത്രണവിധേയമായി തുടരുന്നത്.