തുടർച്ചയായി ഏഴ് ത്രൈമാസങ്ങളിൽ ആണ് വിദേശ നിക്ഷേപക സ്ഥാപനങ്ങൾ എറ്റേർണലിൻ്റെ ഓഹരികൾ വിറ്റത്. നേരത്തെ ഈ കമ്പനിയിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങൾക്ക് 55.1 ശതമാനം ഓഹരി ഉടമസ്ഥത ഉണ്ടായിരുന്നു.
225-237 രൂപയാണ് ഇഷ്യു വില. 63 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ജൂലായ് 30ന് ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
അദാനി ഗ്രൂപ്പിലെ 8 കമ്പനികളിൽ ആറിലും ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ വിൽപ്പന നടത്തി. അദാനി എനർജി സൊല്യൂഷൻ ആണ് ഏറ്റവും വലിയ വില്പന നേരിട്ടത്.
ഐപിഒയുടെ മൂല്യനിർണയം സംബന്ധിച്ച് നീണ്ട ചർച്ചകൾ നടന്നതാണ് ഇഷ്യു വൈകുന്നതിന് കാരണമായത്. ഇതിനെ തുടർന്ന് ലിസ്റ്റിംഗ് നീട്ടിവെക്കാൻ കമ്പനി സെബിയുടെ അനുമതി തേടുകയായിരുന്നു.
ഇന്‍ഫോസിസ്, ഡോ.റെഡ്ഢീസ് ലബോറട്ടറീസ്, ടാറ്റാ കണ്‍സ്യൂമര്‍ തുടങ്ങിയ കമ്പനികളുടെ ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം ജൂലായ് 23ന് പ്രഖ്യാപിക്കും.
ജിഎന്‍ജി ഇലക്ട്രോണിക്സ് 460.43 കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കുന്നത്. 400 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 60.43 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്എസ്) ഉള്‍പ്പെട്ടതാണ് ഐപിഒ.
എല്ലാ മേഖല സൂചികകളും ഇന്ന് നഷ്ടം നേരിട്ടു. നിഫ്റ്റി മീഡിയ സൂചിക രണ്ടര ശതമാനവും പി എസ് യു ബാങ്ക് സൂചിക 1.6 ശതമാനവും റിയൽ എസ്റ്റേറ്റ് സൂചിക ഒരു ശതമാനവും നഷ്ടം രേഖപ്പെടുത്തി.
എറ്റേർണലിൻ്റെ 12.38 ശതമാനം ഓഹരികളാണ് (119.46 കോടി) ഇൻഫോ എഡ്ജ് കൈവശം വയ്ക്കുന്നത്. ഈ ഓഹരികളുടെ മൊത്തം മൂല്യം ഇൻഫോ എഡ്ജിന്റെ വിപണിമൂല്യത്തിന്റെ മൂന്നിലൊന്നു വരും.
ബിഎസ്ഇ, നുവാമ, എയ്ഞ്ചൽ ബ്രോക്കിങ് തുടങ്ങിയ ക്യാപിറ്റൽ മാർക്കറ്റ് ഓഹരികൾ ഇന്ന് നാല് ശതമാനം വരെ ഉയർന്നു.
ജനുവരി മുതൽ ജൂൺ വരെ 30,600 കോടി രൂപയുടെ വിൽപ്പന ഐടി മേഖലയിൽ നടത്തിയതിന് പിന്നാലെയാണ് ഇത്.
52 ആഴ്ചയിലെ ഉയര്‍ന്ന വിലയാണ് പേടിഎം ഇന്ന് രേഖപ്പെടുത്തിയത്. 2024 ഡിസംബര്‍ 17ന് രേഖപ്പെടുത്തിയ 1062.95 രൂപയാണ് ഇന്നു മറികടന്നത്.
കമ്പനിയുടെ മൊത്തം ലാഭത്തിൽ 90 ശതമാനം ഇടിവുണ്ടായെങ്കിലും ബ്ലിങ്കിറ്റിൻ്റെ വരുമാനത്തിൽ ഉണ്ടായ ശക്തമായ വളർച്ചയാണ് ഓഹരിയുടെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്.
വിപണിയില്‍ നിലനില്‍ക്കുന്ന ചട്ടങ്ങളുടെയും മാര്‍ഗരേഖകളുടെയും പഴുതുകള്‍ പ്രയോജനപ്പെടുത്തിയാണ് ഹര്‍ഷദ് മേത്ത ഉള്‍പ്പെടെയുള്ളവര്‍ കുംഭകോണങ്ങള്‍ നടത്തിയിട്ടുള്ളത്.
ഡോളറിന്റെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിയപ്പോള്‍ സെന്‍ട്രല്‍ ബാങ്കുകള്‍ പുതിയ രീതികള്‍ പരീക്ഷിക്കുന്നതിന് പകരം പരമ്പരാഗതമായ മാര്‍ഗമാണ് കൈകൊണ്ടത്.