ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം സ്ഥാപന ഇതര നിക്ഷേപകര്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു.
നിഫ്‌റ്റി ഓഹരികളില്‍ ഐഷര്‍ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, ടാറ്റാ കണ്‍സ്യൂമര്‍, ടിസിഎസ്, വിപ്രോ എന്നിവ കൂടുതല്‍ നഷ്‌ടം രേഖപ്പെടുത്തി.
യുഎസ്സിലെ പലിശനിരക്ക് വര്‍ധന ഐടി മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയാണ് നിക്ഷേപകരുടെ വില്‍പ്പനയ്‌ക്ക് പ്രധാന കാരണം.
വേദാന്ത ഗ്രൂപ്പിന്റെ വിഭജനത്തെ തുടര്‍ന്ന് കമ്പനി 2026 ജൂണ്‍ 15നാണ് എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്‌റ്റ് ചെയ്യപ്പെട്ടത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാരുതി സുസുകിയുടെ ഓഹരി വില 9.9 ശതമാനം ഉയര്‍ന്നു. സമാന കാലയളവില്‍ നിഫ്‌റ്റിയിലുണ്ടായ മുന്നേറ്റം 6.4 ശതമാനമാണ്.
സെന്‍സെക്‌സ് 372 പോയിന്റ് ഇടിഞ്ഞ് 76,728ലും നിഫ്‌റ്റി 110 പോയിന്റ് നഷ്‌ടത്തോടെ 23,946ലും വ്യാപാരം അവസാനിപ്പിച്ചു.
വാസ്വാനി 2026 ഡിസംബറിന് ശേഷം വീണ്ടും നിയമനം തേടില്ലെന്നും പുതിയ സിഇഒയെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ഡയറക്ടര്‍ ബോര്‍ഡ് ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും ബാങ്ക് വൃത്തങ്ങള്‍ വ്യക്തമാക്കി.
ജൂണ്‍ 19 മുതല്‍ 23 വരെ നടന്ന ടര്‍ട്‌ല്‍മിന്റ് ഫിന്‍ടെക് സൊല്യൂഷന്‍സിന്റെ ഐപിഒ 1.24 മടങ്ങ് മാത്രമാണ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്.
കുറഞ്ഞ പലിശനിരക്കുകള്‍ വഴി പൊതുമേഖലാ ബാങ്കുകള്‍ വിപണി വിഹിതം മെച്ചപ്പെട്ടിട്ടുണ്ടെന്നും മോത്തിലാല്‍ ഓസ്വാളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂണ്‍ 23 മുതല്‍ 25 വരെ നടന്ന അദ്വിത് ജുവല്‍സിന്റെ ഐപിഒയ്‌ക്ക് മികച്ച പ്രതികരണമാണ് നിക്ഷേപകരില്‍ നിന്നും ലഭിച്ചത്. 212.63 മടങ്ങാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഈ ഓഹരി 27.7 ശതമാനം ഇടിഞ്ഞു. അതേ കാലയളവില്‍ നിഫ്‌റ്റി 50 സൂചികയുടെ ഇടിവ് 5.6 ശതമാനമാണ്.
ആഗോള വിപണിയിലെ ദൗര്‍ബല്യമാണ് ആഭ്യന്തര വിലകളെയും ബാധിച്ചത്. സ്വര്‍ണ വില ഏഴ് മാസത്തിനിടെ ആദ്യമായി ഔണ്‍സിന് 4000 ഡോളര്‍ നിലവാരത്തിന് താഴേക്ക് ഇടിഞ്ഞു.
ഓഹരി വിപണി പ്രധാനമായും അഞ്ച് ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ ഓരോ ഘട്ടത്തിലും നിക്ഷേപകര്‍ സ്വീകരിക്കേണ്ട സമീപനം വ്യത്യസ്‌തമാണ്.
നിഫ്‌റ്റിയിലും സെന്‍സെക്‌സിലും ദുര്‍ബലമായ പ്രകടനം കാഴ്‌ച വെക്കുന്ന രണ്ട് മേഖലകള്‍ക്കാണ് 50 ശതമാനം വെയിറ്റേജ് നല്‍കിയിരിക്കുന്നത്. ഇത് ഇന്ത്യന്‍ സൂചികകളുടെ മൊത്തം പ്രകടനം ദുര്‍ബലമാകാന്‍ കാരണമാകുന്നു.