എഫ്എംസിജി, ഫാര്‍മ സൂചികകള്‍ അര ശതമാനം വീതം ഉയര്‍ന്നപ്പോള്‍ ഓട്ടോ, ഐടി, മീഡിയ, ഓയില്‍ & ഗ്യാസ്, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ്, റിയല്‍ എസ്റ്റേറ്റ് സൂചികകള്‍ ഒരു ശതമാനം വീതം ഇടിഞ്ഞു.
2400 രൂപ വിലയുണ്ടായിരുന്ന എന്‍എസ്ഇയുടെ ഓഹരി വില ട്രേഡിംഗ് കമ്പനിയായ ജെയിന് സ്ട്രീറ്റ് ഗ്രൂപ്പിനെ ഓഹരി വിപണിയില്‍ നിന്നും വിലക്കിയതിനെ തുടര്‍ന്ന് ഇടിയുകയായിരുന്നു.
ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വളര്‍ച്ച കുറയുകയും ന്യൂ ഏജ് ബ്രാന്റുകളില്‍ നിന്ന് ശക്തമായ മത്സരം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ തലപ്പത്ത് പ്രിയയെത്തുനനത്.
ഒരു ഓഹരിയുടെ പിഇ 100 ആണെങ്കില്‍ ഓഹരി വില കമ്പനിയുടെ പ്രതി ഓഹരി വരുമാനത്തിന്റെ 100 മടങ്ങാണ് എന്നാണ് അര്‍ത്ഥം.
എസ്ഐപി അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം ഫെബ്രുവരിയില്‍ 12.38 ലക്ഷം കോടി രൂപയായിരുന്നു. 24 ശതമാനം വര്‍ധനയാണ് നാല് മാസത്തിനുള്ളിലുണ്ടായത്.
സെന്‍സെക്സ് 345 പോയിന്റ് ഇടിഞ്ഞ് 83,190ലും നിഫ്റ്റി 120 പോയിന്റ് നഷ്ടത്തോടെ 25,355ലും വ്യാപാരം അവസാനിപ്പിച്ചു. 1919 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 1947 ഓഹരികളുടെ വില ഇടിഞ്ഞു. 140 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.
ഇന്ത്യയുടെ ജിഡിപിയുടെ 5 ശതമാനം മാത്രം താഴെയാണ് എൻവിഡിഎയുടെ വിപണി മൂല്യം. ഇന്ത്യയുടെ ജിഡിപി 4.2 ലക്ഷം കോടി ഡോളറായാണ് ഐ എം എഫ് കണക്കാക്കിയിരിക്കുന്നത്.
540-570 രൂപയാണ് ഇഷ്യു വിലയായി നിശ്ചയിച്ചിരിക്കുന്നത്. 26 ഓഹരികൾ ഉൾപ്പെട്ടതാണ് ഒരു ലോട്ട്. ജൂലായ് 21ന് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിഫ്റ്റി ഐടി, മെറ്റൽ, റിയൽ എസ്റ്റേറ്റ്, ഓയിൽ ആൻഡ് ഗ്യാസ് സൂചിക അര ശതമാനം മുതൽ ഒന്നര ശതമാനം വരെ ഇടിഞ്ഞപ്പോൾ എഫ്എംസിജി സൂചിക അര ശതമാനം മുന്നേറ്റം നടത്തി.
27,269 കോടി രൂപയാണ് ജൂണിൽ എസ്ഐപി വഴി നിക്ഷേപിക്കപ്പെട്ടത്. മെയിൽ ഇത് 26,688 കോടി രൂപയായിരുന്നു.
ഇന്ന് ഭാരത് ഡയനാമിക്സിന്റെ ഓഹരി വില 4.5 ശതമാനം ഇടിവ് നേരിട്ടു. ഇന്നലെ 1985.20 രൂപയില്‍ ക്ലോസ് ചെയ്ത ഭാരത് ഡയനാമിക്സ് ഇന്ന് രേഖപ്പെടുത്തിയ താഴ്ന്ന വില 1887.60 രൂപയാണ്.
ജൂലായ് 17ന് സ്മാർട്ട് വർക്ക് കോ വർക്കിംഗ് സ്പേസസിൻ്റെ ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മികച്ച പ്രതികരണമാണ് ഈ ഐപിഒയ്ക്ക് ലഭിച്ചത്. 60 മടങ്ങാണ് ഐപിഒ സബ്സ്ക്രൈബ് ചെയ്യപ്പെട്ടത്.
പ്രമുഖ ആഗോള ബ്രോക്കറേജ് ആയ എച്ച് എസ് ബി സി ഈ ഓഹരി കൈവശം വെക്കുക എന്ന ശുപാർശയാണ് നൽകുന്നത്. ലക്ഷ്യമാക്കുന്ന വില 6700 രൂപയിൽ നിന്ന് 6600 രൂപയായി വെട്ടിക്കുറച്ചു.
കോവിഡ് കാലത്ത് വിപണി പുതിയ ഉയരങ്ങളിലേക്ക് കുതിച്ചത് ധനലഭ്യത (ലിക്വിഡിറ്റി) ഒന്നു കൊണ്ടു മാത്രമായിരുന്നു. ഇപ്പോള്‍ വിപണിയില്‍ കാണുന്നതും ധനലഭ്യത മൂലമുള്ള മുന്നേറ്റമാണ്.
24,500ന് താഴേക്ക് ഇടിയാനോ 25,200ന് മുകളിലേക്ക് നീങ്ങാനോ വിപണി മടിച്ചുനില്ക്കുന്ന ഈ കാഴ്ച ശക്തമായ ചാഞ്ചാട്ടങ്ങള്‍ നീണ്ടുനിന്ന മാസങ്ങള്‍ക്കു ശേഷമാണ് സംഭവിക്കുന്നത് എന്നത് കൗതുകകരമാണ്.