14.25 ശതമാനം പ്രീമിയമാണ് ഈ ഓഹരിക്ക് ഗ്രേ മാര്‍ക്കറ്റില്‍ ഉണ്ടായിരുന്നത്. ഇതിനേക്കാള്‍ ഉയര്‍ന്ന പ്രീമിയം കൈവരിക്കാന്‍ ലിസ്റ്റിംഗില്‍ സാധിച്ചു.
ലിസ്റ്റിങ്ങിനു ശേഷം 1055.20 രൂപ വരെ ഉയർന്ന റെയ്മണ്ട് റിയാല്‍റ്റി പിന്നീട് 956.20 രൂപ വരെ ഇടിഞ്ഞു.
ജൂണ്‍ 24 മുതല്‍ 26 വരെ നടന്ന ഈ ഐപിഒയ്ക്ക് വളരെ മികച്ച പ്രതികരണമാണ് നിക്ഷേപകരില്‍ നിന്നും ലഭിച്ചത്. 86 മടങ്ങാണ് ഈ ഐപിഒ സബ്സ്ക്രൈബ് ചെയ്യപ്പെട്ടത്.
414 രൂപ ഇഷ്യു വില ഉണ്ടായിരുന്ന കൽപ്പതരു എൻഎസ് ഇയിൽ 414 രൂപയിലും ബി എസ് ഇയിൽ 414.1 രൂപയിലുമാണ് ലിസ്റ്റ് ചെയ്തത്. അതേ സമയം ലിസ്റ്റിംഗിനു ശേഷം ഓഹരി വില 441 രൂപ വരെ ഉയര്‍ന്നു.
യൂറോയുടെ മൂല്യം ഡോളറിനെതിരെ 1.79 ആയാണ് ഉയർന്നത്. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ യൂറോയുടെ മൂല്യത്തിൽ ഉണ്ടായ വർദ്ധനവ് 13.8 ശതമാനമാണ്.
സെൻസെക്സ് 452 പോയിന്റ് ഇടിഞ്ഞ് 83,606 ലും നിഫ്റ്റി 120 പോയിൻറ് നഷ്ടത്തോടെ 25,517ലും ക്ലോസ് ചെയ്തു. 2288 ഓഹരികൾ നേട്ടം രേഖപ്പെടുത്തിയപ്പോൾ 1674 ഓഹരികളുടെ വില ഇടിഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്ക് ആയ എസ്ബിഐയുടെ സബ്സിഡറികളായ എസ്ബിഐ ജനറൽ ഇൻഷുറൻസിന്റെയും എസ്ബിഐ പെയ്മെൻറ് സർവീസസിന്റെയും ലിസ്റ്റിംഗ് പരിഗണനയിൽ ഉണ്ട്.
ട്രാവല്‍ ഫുഡ് സര്‍വീസസ് 2000 കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കുന്നത്. ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) വഴി പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ് നടത്തുന്നത്.
233-245 രൂപയാണ് ഇഷ്യു വില. 61 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ജൂലായ് 9ന് ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
പ്രധാനമായും ലാര്‍ജ്കാപ് ഓഹരികളാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വാങ്ങിയത്. ഇത് നിഫ്റ്റിയും സെന്‍സെക്സും ശക്തമായ മുന്നേറ്റം നടത്തുന്നതിന് വഴിയൊരുക്കി.
"കറന്‍സിയുടെ മൂല്യത്തിലുണ്ടാകുന്ന അസാധാരണമായ ശോഷണമാണ് ക്രിപ്റ്റോകറന്സിയിലേക്ക് എന്റെ ശ്രദ്ധ തിരിച്ചത്. 1930നു ശേഷം ഡോളറിലുണ്ടായ മൂല്യതകര്‍ച്ച 99 ശതമാനമാണ്."
57,387.95 പോയിന്റാണ് നിഫ്റ്റി ബാങ്ക് സൂചിക ഇന്ന് രേഖപ്പെടുത്തിയ ഉയര്‍ന്ന നിലവാരം. പിഎന്‍ബി, ബാങ്ക് ഓഫ് ബറോഡ എന്നീ പൊതുമേഖലാ ബാങ്കുകള്‍ ഇന്ന് രണ്ട് ശതമാനം വരെ ഉയര്‍ന്നു.
കോവിഡ് കാലത്ത് വിപണി പുതിയ ഉയരങ്ങളിലേക്ക് കുതിച്ചത് ധനലഭ്യത (ലിക്വിഡിറ്റി) ഒന്നു കൊണ്ടു മാത്രമായിരുന്നു. ഇപ്പോള്‍ വിപണിയില്‍ കാണുന്നതും ധനലഭ്യത മൂലമുള്ള മുന്നേറ്റമാണ്.
24,500ന് താഴേക്ക് ഇടിയാനോ 25,200ന് മുകളിലേക്ക് നീങ്ങാനോ വിപണി മടിച്ചുനില്ക്കുന്ന ഈ കാഴ്ച ശക്തമായ ചാഞ്ചാട്ടങ്ങള്‍ നീണ്ടുനിന്ന മാസങ്ങള്‍ക്കു ശേഷമാണ് സംഭവിക്കുന്നത് എന്നത് കൗതുകകരമാണ്.