തീരുവ ഇളവുകള്‍ക്ക് പകരമായി യുഎസിലെ മരുന്നുകളുടെ വില കുറയ്ക്കാന്‍ കമ്പനി സമ്മതിച്ചതാണ് ഓഹരി വില ഇടിയാന്‍ കാരണം.
ഗ്രേ മാര്‍ക്കറ്റില്‍ സ്കൈവേയ്സ് എയര്സര്വീസസിന് 23 ശതമാനവും സിംബയോടെക് ഫാര്മലാബിന് 19 ശതമാനവും പ്രീമിയമുണ്ടായിരുന്നിട്ടും ലിസ്റ്റിംഗില്‍ ഈ പ്രീമിയം പ്രതിഫലിച്ചില്ല.
ഓഗസ്റ്റ് 24 മുതല്‍ 27 വരെ നടന്ന ഈ ഐപിഒയ്ക്ക് അസാധാരണമായ പ്രതികരണമാണ് നിക്ഷേപകരില്‍ നിന്നും ലഭിച്ചത്. 247.39 മടങ്ങാണ് ഐപിഒ സബ്സ്ക്രൈബ് ചെയ്യപ്പെട്ടത്.
168-177 രൂപയാണ് ഇഷ്യു വില. 84 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. കുറഞ്ഞ നിക്ഷേപ തുക 14,868 രൂപയാണ്.
നിഫ്റ്റി മീഡിയ സൂചിക 2.84 ശതമാനവും മെറ്റല്‍ സൂചിക 2.45 ശതമാനവും എഫ്എംസിജി സൂചിക 1.69 ശതമാനവും ഇടിഞ്ഞപ്പോള്‍ പ്രൈവറ്റ് ബാങ്ക് സൂചിക 0.94 ശതമാനം ഉയര്‍ന്നു.
കഴിഞ്ഞ മാസം നിഫ്റ്റി സൂചിക 0.6 ശതമാനം ഇടിഞ്ഞെങ്കിലും ഓഗസ്റ്റില്‍ ലിസ്റ്റ് ചെയ്ത ഭൂരിഭാഗം ഐപിഒകളും ഇഷ്യൂ വിലയേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം തുടരുന്നത്.
പണപ്പെരുപ്പം രണ്ട് ശതമാനം എന്ന ലക്ഷ്യത്തിലെത്തിക്കാന്‍ പലിശനിരക്ക് ഉയര്‍ത്തേണ്ടി വന്നേക്കാമെന്ന ഫെഡ് ചെയര്മാന് കെവിന് വാര്‍ഷിന്റെ പ്രസ്താവനയാണ് സ്വര്‍ണം, വെള്ളി വില ഇടിവിന് വഴിവെച്ചത്.
788 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഓഗ്മോണ്ട് എന്റര്‍പ്രൈസസ് എന്‍എസ്ഇയില്‍ 961 രൂപയിലും ബിഎസ്ഇയില്‍ 956 രൂപയിലുമാണ് ലിസ്റ്റ് ചെയ്തത്.
ഈ വര്‍ഷം ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ മൊത്തം നടത്തിയ അറ്റവില്‍പ്പന 2.23 ലക്ഷം കോടി രൂപയാണ്. 2025ല്‍ 1.66 ലക്ഷം കോടി രൂപയായിരുന്നു വില്‍പ്പന.
നിഫ്റ്റി ഓഹരികളില്‍ ടിസിഎസ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്, വിപ്രോ എന്നിവ ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തി.
546-575 രൂപയാണ് ഇഷ്യു വില. 26 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. സെപ്റ്റംബര്‍ മൂന്നിന് ഓഹരികളുടെ അലോട്ട്മെന്റ് നടക്കും. സെപ്റ്റംബര്‍ ഏഴിന് ഓഹരികള്‍ ലിസ്റ്റ് ചെയ്യും.
ഹിന്ദുസ്ഥാന്‍ സിങ്ക്, വേദാന്ത, നാഷണല്‍ അലൂമിനിയം, തുടങ്ങിയ ഓഹരികള്‍ മൂന്നര ശതമാനം മുതല്‍ അഞ്ച് ശതമാനം വരെ ഇടിഞ്ഞു.
ഉയര്‍ന്ന ഡിമാന്റുള്ള ഐപിഒകള്‍ക്ക് അപേക്ഷിക്കുന്നവരില്‍ വളരെ ചെറിയൊരു ശതമാനത്തിന് മാത്രമാണ് ഓഹരികള്‍ ലഭ്യമാകുന്നത്.
എഐ അധിഷ്ഠിത ക്ലൗഡ്, ഡാറ്റാ സെന്റര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, സോഫ്റ്റ്വെയര് സൊല്യൂഷന്‍സ് തുടങ്ങിയ സേവനങ്ങള്‍ നല്കുന്ന കമ്പനിയാണ് ഇഎസ്ഡിഎസ് സോഫ്റ്റ്വെയര്.
നിക്ഷേപ സ്ഥാപനങ്ങളെയും ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളെയും പോലെ ചെറുകിട നിക്ഷേപകര്‍ക്ക് ഓഹരി വിപണിയില്‍ നിന്ന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടം കൊയ്യാന്‍ സാധിക്കുന്നുണ്ടോ?
എഫ്&ഒ ട്രേഡര്‍മാരില്‍ പത്തില്‍ ഒന്‍പത് പേര്‍ക്കും 2025-26 സാമ്പത്തിക വര്‍ഷത്തില്‍ നഷ്ടം നേരിടേണ്ടിവന്നതായാണ് സെബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.