കഴിഞ്ഞയാഴ്‌ചയിലെ 92.3025 എന്ന റെക്കോര്‍ഡാണ് ഇന്ന് തിരുത്തപ്പെട്ടത്. ക്രൂഡ് ഓയില്‍ വാങ്ങാന്‍ കൂടുതല്‍ ഡോളര്‍ ചെലവിടേണ്ടി വരുന്നത് രൂപയെ തളര്‍ത്തും.
ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 30.04 ശതമാനം ഉയര്‍ന്ന് 118.21ഡോളറിലും ബ്രെന്റ് ക്രൂഡ് വില 27.54 ശതമാനം ഉയര്‍ന്ന് 118.22 ഡോളറിലുമെത്തി.
നിഫ്‌റ്റി 700 പോയിന്റിലേറെ ഇടിഞ്ഞു. വെള്ളിയാഴ്‌ച 24,450.45 പോയിന്റില്‍ ക്ലോസ് ചെയ്‌ത നിഫ്‌റ്റി ഇന്ന് രേഖപ്പെടുത്തിയ താഴ്‌ന്ന നിലവാരം 23,697.8 പോയിന്റാണ്.
ഫെബ്രുവരി 24 മുതല്‍ ഓഹരി വിപണി ശക്തമായ ഇടിവാണ് നേരിടുന്നത്. ഫെബ്രുവരി 24നു ശേഷം സെന്‍സെക്‌സും നിഫ്‌റ്റിയും അഞ്ച് ശതമാനം വീതമാണ് ഇടിഞ്ഞത്.
നിഫ്‌റ്റി ഓട്ടോ, റിയല്‍ എസ്റ്റേറ്റ്, പി എസ് യു ബാങ്ക്, പ്രൈവറ്റ് ബാങ്ക് സൂചികകള്‍ ഒരു ശതമാനം മുതല്‍ രണ്ട് ശതമാനം വരെ ഇടിഞ്ഞപ്പോള്‍ ഡിഫന്‍സ് സൂചിക 3 ശതമാനവും കാപ്പിറ്റല്‍ ഗുഡ്‌സ് സൂചിക 1.3 ശതമാനവും ഉയര്‍ന്നു.
ജിയോടുടെ ഐപിഒയ്‌ക്ക് ബാങ്കറെ നിയോഗിക്കുന്നതും ഡ്രാഫ്‌റ്റ് പ്രോസ്‌പെക്‌ടസ് സമര്‍പ്പിക്കുന്നതും വൈകുകയാണ്.
ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എസ്‌ബിഐ, ആക്‌സിസ് ബാങ്ക് എന്നീ ബാങ്ക് ഓഹരികള്‍ ഒന്നര ശതമാനം മുതല്‍ രണ്ടര ശതമാനം വരെ ഇടിഞ്ഞു.
മാസഗോണ്‍ ഡോക് ഷിപ്പ് ബില്‍ഡേഴ്‌സ് ആണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയത്. ഈ ഓഹരി എട്ട് ശതമാനം മുന്നേറി.
ലോകത്തില്‍ തന്നെ റഷ്യന്‍ എണ്ണ ഏറ്റവും കൂടുതല്‍ വാങ്ങുന്ന കമ്പനിയാണ് റിലയന്‍സ്. 2025ല്‍ പ്രതിദിനം ആറ് ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് റിലയന്‍സ് റഷ്യയില്‍ നിന്ന് വാങ്ങിയത്.
ഇന്നലെ 3882.60 രൂപയില്‍ എന്‍എസ്‌ഇയില്‍ ക്ലോസ് ചെയ്‌ത എല്‍&ടി ഇന്ന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില 3990.30 രൂപയാണ്.
ഡോളര്‍ എന്ന ആയുധവല്‍ക്കരിക്കപ്പെട്ട കറന്‍സിയുടെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെടുമ്പോഴൊക്കെ യുഎസ് അതിനുള്ള മറുമരുന്ന് കണ്ടെത്താറുണ്ട്. ഇത്തവണയും സംഭവിച്ചിരിക്കുന്നത് അതാണ്.
നിക്ഷേപിക്കേണ്ടത് കൃത്രിമ ബുദ്ധിയിലോ (എഐ) കൃത്രിമമല്ലാത്ത ബുദ്ധിയിലോ (മനുഷ്യ വിഭവശേഷി)? അല്‍പ്പം ആശയകുഴപ്പമുണ്ടാക്കുന്നതാണ് ഈ ചോദ്യം.