കഴിഞ്ഞ ഒരു മാസം കൊണ്ട് സ്വിഗ്ഗിയുടെ ഓഹരി വില 20 ശതമാനം ആണ് ഉയർന്നത്. എറ്റേർണലിൻ്റെ വില ഇക്കാലയളവിൽ 11 ശതമാനം മുന്നേറി.
ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ്, ഭാരത് ഇലക്ട്രോണിക്സ്, ഭാരത് ഡയനാമിക്സ് തുടങ്ങിയ പൊതുമേഖല കമ്പനികളുടെ വേറിട്ട പ്രകടനമാണ് പ്രതിരോധ സൂചിക 35 ശതമാനത്തോളം ഉയരുന്നതിന് വഴിയൊരുക്കിയത്.
ഇന്നലെ എന്‍എസ്‌ഇയില്‍ 840.95 രൂപയില്‍ ക്ലോസ് ചെയ്‌ത എച്ച്‌ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്ന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില 891.90 രൂപയാണ്.
ഇകോമേഴ്സ് കമ്പനിയായ മീഷോ പബ്ലിക് ഇഷ്യൂവിനു അനുമതി തേടി താമസിയാതെ സെബിക്ക് രേഖകൾ സമർപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ജിയോ പ്ലാറ്റ്ഫോം പോലെ റിലയൻസ് ഇൻഡസ്ട്രീസിന്റെ നേരിട്ടുള്ള സബ്സിഡറി ആയിരിക്കും ന്യൂ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ്.
സെന്‍സെക്‌സ് 287 പോയിന്റ് ഇടിഞ്ഞ് 83,409ലും നിഫ്‌റ്റി 88 പോയിന്റ് നഷ്ടത്തോടെ 25,453ലും വ്യാപാരം അവസാനിപ്പിച്ചു. 1716 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 2125 ഓഹരികളുടെ വില ഇടിഞ്ഞു.
ബജാജ് ഫിനാന്‍സ് ആണ് നിലവില്‍ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ എന്‍ബിഎഫ്‌സി. 5.77 ലക്ഷം കോടി രൂപയാണ് ബജാജ് ഫിനാന്‍സിന്റെ വിപണിമൂല്യം.
ജൂണ്‍ 24 മുതല്‍ 27 വരെ നടന്ന ഈ ഐപിഒയ്‌ക്ക് വളരെ മികച്ച പ്രതികരണമാണ് നിക്ഷേപകരില്‍ നിന്നും ലഭിച്ചത്. 28.46 മടങ്ങാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്.
10 ശതമാനം പ്രീമിയമാണ് ഈ ഓഹരിക്ക് ഗ്രേ മാര്‍ക്കറ്റില്‍ ഉണ്ടായിരുന്നത്. ഇതിനേക്കാള്‍ ഉയര്‍ന്ന പ്രീമിയം കൈവരിക്കാന്‍ ലിസ്റ്റിംഗില്‍ സാധിച്ചു.
അപ്പോളോ ഹോസ്‌പിറ്റല്‍സ്, ഭാരത് ഇലക്‌ട്രോണികിസ്, റിലയന്‍സ് ഇന്റസ്‌ട്രീസ്, എസ്‌ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയാണ് ഇന്ന് നേട്ടത്തില്‍ മുന്നില്‍ നിന്ന നിഫ്‌റ്റി ഓഹരികള്‍.
മോത്തിലാല്‍ ഓസ്വാള്‍ നിഫ്‌റ്റി ഇന്ത്യ ഡിഫന്‍സ് ഇടിഎഫ്, ഗ്രോ നിഫ്‌റ്റി ഇന്ത്യ ഡിഫന്‍സ് ഇടിഎഫ് എന്നിവയാണ് നിക്ഷേപത്തിന് ലഭ്യമായ ഡിഫന്‍സ് ഇടിഎഫുകള്‍.
10,000 കോടി രൂപയിലേറെ സമാഹരിച്ച എട്ട് ഐപിഒകളില്‍ ആറും ആറ് മാസത്തിനുള്ളില്‍ 20 ശതമാനം ശരാശരി നഷ്‌ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.
"കറന്‍സിയുടെ മൂല്യത്തിലുണ്ടാകുന്ന അസാധാരണമായ ശോഷണമാണ് ക്രിപ്‌റ്റോകറന്‍സിയിലേക്ക് എന്റെ ശ്രദ്ധ തിരിച്ചത്. 1930നു ശേഷം ഡോളറിലുണ്ടായ മൂല്യതകര്‍ച്ച 99 ശതമാനമാണ്."
57,387.95 പോയിന്റാണ് നിഫ്‌റ്റി ബാങ്ക് സൂചിക ഇന്ന് രേഖപ്പെടുത്തിയ ഉയര്‍ന്ന നിലവാരം. പിഎന്‍ബി, ബാങ്ക് ഓഫ് ബറോഡ എന്നീ പൊതുമേഖലാ ബാങ്കുകള്‍ ഇന്ന് രണ്ട് ശതമാനം വരെ ഉയര്‍ന്നു.
കോവിഡ് കാലത്ത് വിപണി പുതിയ ഉയരങ്ങളിലേക്ക് കുതിച്ചത് ധനലഭ്യത (ലിക്വിഡിറ്റി) ഒന്നു കൊണ്ടു മാത്രമായിരുന്നു. ഇപ്പോള്‍ വിപണിയില്‍ കാണുന്നതും ധനലഭ്യത മൂലമുള്ള മുന്നേറ്റമാണ്.
24,500ന് താഴേക്ക് ഇടിയാനോ 25,200ന് മുകളിലേക്ക് നീങ്ങാനോ വിപണി മടിച്ചുനില്‍ക്കുന്ന ഈ കാഴ്‌ച ശക്തമായ ചാഞ്ചാട്ടങ്ങള്‍ നീണ്ടുനിന്ന മാസങ്ങള്‍ക്കു ശേഷമാണ് സംഭവിക്കുന്നത് എന്നത് കൗതുകകരമാണ്.