സെന്‍സെക്സ് 521 പോയിന്റ് ഉയര്‍ന്ന് 78,285ലും നിഫ്റ്റി 159 പോയിന്റ് നേട്ടത്തോടെ 24,430ലും വ്യാപാരം അവസാനിപ്പിച്ചു.
ജൂണ്‍ 29 മുതല്‍ ജൂലായ് ഒന്ന് വരെ നടന്ന ഈ ഐപിഒയ്ക്ക് 5.05 മടങ്ങ് സബ്സ്ക്രിപ്ഷന് ലഭിച്ചിരുന്നു. ഗ്രേ മാര്‍ക്കറ്റില്‍ 3.68 ശതമാനം പ്രീമിയം ഉണ്ടായിരുന്നെങ്കിലും ഇത് ലിസ്റ്റിംഗില്‍ പ്രതിഫലിച്ചില്ല.
എന്‍എസ്ഡിഎല്ലിന്റെ കണക്കുകള്‍ പ്രകാരം ധനകാര്യ സേവന മേഖലയിലാണ് ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം എത്തിയത്.
5000 കോടി രൂപയാണ് ക്യൂബ് ഹൈവെ ട്രസ്റ്റ് ഐപിഒ വഴി സമാഹരിക്കുന്നത്. പൂര്‍ണമായും ഒഎഫ്എസ് വഴി നിലവിലുള്ള യൂണിറ്റുകള്‍ ആയിരിക്കും വില്‍ക്കുന്നത്.
ഇന്ത്യയിലെ ആരോഗ്യ പരിരക്ഷാ മേഖലയില്‍ നിന്നുള്ള ഏറ്റവും വലിയ ഐപിഒകളില്‍ ഒന്നായിരിക്കും ഇത്.
സെന്‍സെക്സ് 262 പോയിന്റ് ഉയര്‍ന്ന് 77,664ലും നിഫ്റ്റി 95 പോയിന്റ് നേട്ടത്തോടെ 24,270ലും വ്യാപാരം അവസാനിപ്പിച്ചു.
ഇന്ത്യയില്‍ നിര്മ്മാണശാലകളുള്ള സ്ഥാപനങ്ങള്‍ക്ക് ഇളവ് അനുവദിക്കണമെന്ന് വൈദ്യുതി മന്ത്രാലയം ജനുവരിയില്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
2026ല്‍ ഇതുവരെ എച്ച്സിഎല്‍ ടെക് ഏകദേശം 31.3 ശതമാനം ഇടിവ് രേഖപ്പെടുത്തി.ഇതേ കാലയളവില്‍ നിഫ്റ്റി 50 സൂചികയുടെ ഇടിവ് ഏകദേശം 7 ശതമാനമാണ്.
ഇഷ്യു വില, ലോട്ട് തുടങ്ങിയ വിവരങ്ങള്‍ ജൂലായ് 9ന് പ്രഖ്യാപിക്കും. ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം 11,400 കോടി രൂപയായിരിക്കും ഐപിഒ വഴി സമാഹരിക്കുന്നത്.
398-419 രൂപയാണ് ഇഷ്യു വില. 25 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ജൂലായ് 15ന് ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.
ബാങ്ക് നിഫ്റ്റിയിലെ ഓഹരികളില്‍ ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയത് എച്ച്ഡിഎഫ്സി ബാങ്ക് ആണ്.
മള്‍ട്ടി കൊമോഡിറ്റി എക്സ്ചേഞ്ചില്‍ (എംസിഎക്സ്) ഓഗസ്റ്റില്‍ കാലാവധി അവസാനിക്കുന്ന സ്വര്‍ണ ഫ്യൂച്ചേഴ്സ് കരാര്‍ 10 ഗ്രാമിന് 2288 രൂപ ഉയര്‍ന്ന് 1,48,046 രൂപയിലെത്തി.
സേവന തലത്തിലുള്ള ബിസിനസില്‍ ഇന്ത്യ കൈവരിച്ച വളര്‍ച്ച തുടര്‍ന്ന് എഐയുടെ പ്രയോഗ ഘട്ടത്തില്‍ ഏറെ സഹായകമാകും എന്നു തന്നെയാണ് കരുതേണ്ടത്.
ഓഹരി വിപണി പ്രധാനമായും അഞ്ച് ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ ഓരോ ഘട്ടത്തിലും നിക്ഷേപകര്‍ സ്വീകരിക്കേണ്ട സമീപനം വ്യത്യസ്തമാണ്.