ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ആക്സിസ് ബാങ്ക്, എല്‍ടിഐ മൈന്റ്ട്രീ തുടങ്ങിയ കമ്പനികളുടെ ജനുവരി-മാര്‍ച്ച് ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം ഏപ്രില്‍ 24ന് പ്രഖ്യാപിക്കും.
ഓഹരി വിപണി കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിയ മുന്നേറ്റമാണ് ചാഞ്ചാട്ട സൂചിക കുത്തനെ ഇടിയാന്‍ കാരണമായത്.
ജനുവരി-മാര്‍ച്ച് ത്രൈമാസത്തിലെ മികച്ച പ്രവര്‍ത്തന ഫലത്തെ തുടര്‍ന്നാണ് ഓഹരി വില കുതിച്ചത്. 146.8 കോടി രൂപ ലാഭമാണ് കമ്പനി കൈവരിച്ചത്. മുന്‍വര്‍ഷം സമാന കാലയളവില്‍ 11.47 കോടി രൂപ നഷ്ടമായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
ജെഎന്‍കെ ഇന്ത്യയുടെ ഇഷ്യു വില 395-415 രൂപയാണ്. രണ്ട് രൂപ മുഖവിലയുള്ള 36 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ 20 വരെ 6173.94 കോടി രൂപയുടെ വില്‍പ്പനയാണ് കടപ്പത്ര വിപണിയില്‍ നടത്തിയത്. ഓഹരി വിപണിയില്‍ 5253.74 കോടി രൂപയുടെ വില്‍പ്പനയും നടത്തി.
ഓഹരി വിപണിയുടെ ഗതിയെ സ്വാധീനിക്കാവുന്ന ഈയാഴ്ചയിലെ പ്രധാന സംഭവങ്ങളും പ്രഖ്യാപനങ്ങളും
വിപണി പ്രതീക്ഷിച്ച വരുമാനമാണ് കമ്പനി കൈവരിച്ചതെങ്കിലും ലാഭം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല. 329 കോടി രൂപ ലാഭം കൈവരിക്കുമെന്നായിരുന്നു അനലിസ്റ്റുകളുടെ നിഗമനം.
വില്‍പ്പനയില്‍ വളര്‍ച്ച കുറയുമ്പോള്‍ ചെലവേറിയ നിലയിലുള്ള ഓഹരിയുടെ മൂല്യം നീതികരിക്കാത്ത നിലയിലാണെന്ന നിഗമനമാണ് വിദേശ നിക്ഷേപകരെ ഓഹരികള്‍ വില്ക്കാന് പ്രേരിപ്പിച്ചത്.
അസോസിയേഷന് ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ (ആംഫി) മിഡ്കാപ് വിഭാഗത്തില്‍ പെടുത്തിയിയിരിക്കുന്ന പല ഓഹരികളും മ്യൂച്വല്‍ ഫണ്ടുകളുടെ പോര്‍ട്ഫോളിയോയില്‍ ഇല്ല.
2024-25 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാമത്തെ മെയിന്‍ബോര്‍ഡ് ഐപിഒ ആണ് ഇത്. ഏപ്രില്‍ 30ന് ജെഎന്‍കെ ഇന്ത്യയുടെ ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
11 ശതമാനം വരുമാന വളര്‍ച്ചയാണ് കമ്പനി കൈവരിച്ചത്. 2.4 ലക്ഷം കോടി രൂപയാണ് നാലാം ത്രൈമാസത്തിലെ വരുമാനം. 2.16 ലക്ഷം കോടി രൂപയായിരുന്നു മുന്‍വര്‍ഷം നാലാം ത്രൈമാസത്തിലെ വരുമാനം.
മാര്‍ച്ചില്‍ 3644 കോടി രൂപയാണ് പാസീവ് ഫണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടത്. ഇത് കഴിഞ്ഞ മാര്‍ച്ചില്‍ ഇത്തരം ഫണ്ടുകളിലെത്തിയ നിക്ഷേപത്തിന്റെ പകുതി മാത്രമാണ്.
ഇന്നലെ 21,777.65 പോയിന്റ് വരെ വ്യാപാരത്തിന്റെ തുടക്കത്തില്‍ ഇടിഞ്ഞെങ്കിലും പിന്നീട് 22,179.55 പോയിന്റ് വരെ നിഫ്റ്റി ഉയര്‍ന്നു. വ്യാപാരത്തിനിടെ 400 പോയിന്റാണ് നിഫ്റ്റി മുന്നേറിയത്.
ഓഹരി വിപണി പുതിയ ഉയരങ്ങളിലേക്ക് നീങ്ങികൊണ്ടിരിക്കുമ്പോള്‍ ഒരു തകര്‍ച്ചയ്ക്ക് സാധ്യതയുണ്ടോ എന്ന നിക്ഷേപകരുടെ ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല.